ധനകാര്യ കമീഷൻ വഴിയും മറ്റ് മാർഗങ്ങളിലൂടെയും ധനകൈമാറ്റത്തിൽ കുറവു വരുത്തി. സംസ്ഥാനത്തിന് ലഭിക്കേണ്ട വായ്‌പാപരിധി കുറച്ച് 3.5 ശതമാനമാക്കി.
കഴിഞ്ഞ വർഷം 12,000 കോടി രൂപയാണ് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിച്ചതെന്നും ധനാഭ്യർത്ഥന ചർച്ചക്കുള്ള മറുപടി പറഞ്ഞു
2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറവു ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു
കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍/ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു.
സിഎസ് സുജാത, പി സതീദേവി എന്നിവരായിരിക്കും കേരളത്തിൽ നിന്നുള്ള വനിതാ പ്രതിനിധികള്‍.
പത്തനംതിട്ട ജില്ലയിൽ സിൽവർ ലൈൻ പദ്ധതിക്കായി കല്ലിട്ട സ്ഥലം ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു.
എറണാകുളം-കൊരട്ടി, എറണാകുളം-ചേർത്ത, കോഴിക്കോട്-കണ്ണൂർ എന്നിവിടങ്ങളിലെ ഐടി ഇടനാഴികൾ വിപുലീകരിക്കും
റഷ്യ- ഉക്രൈൻ യുദ്ധം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും സാമ്പത്തിക മന്ദ്യത്തെ ഇല്ലാതാക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി
മഹാമാരി സമ്പദ്ഘടനയിലും സര്‍ക്കാരുകളുടെ ധനസ്ഥിതിയിലും ദീര്‍ഘകാലം നിലനില്‍ക്കുന്ന വിപരീത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യം പരിഗണിച്ചുവേണം ബജറ്റിലെ ബജറ്റിലെ പ്രഖ്യാപനങ്ങളെന്നതാണ് പ്രധാന ആവശ്യം