സംസ്ഥാന തലത്തിൽ ഒരു നേതാവിന് ഒരു സ്ഥാനം; മാറ്റത്തിനായി കോൺഗ്രസ്
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു നേതാവ് തന്നെ പല സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിയോജിപ്പുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു നേതാവ് തന്നെ പല സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിയോജിപ്പുണ്ട്.
മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജി വച്ചു. വെളളിയാഴ്ച അഞ്ചു മണിക്കുമുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കമല്‍നാഥിനോട് സുപ്രീം
മധ്യപ്രദേശ് സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു.
കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവയാണ് ഗവർണർ ആനന്ദിബെൻ
മധ്യപ്രദേശിൽ കർഷകസമരത്തിനിടെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ ജീവത്യാഗം വൃഥാവിലാവില്ലെന്നു കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കമൽനാഥ്. കർഷകരുടെ എല്ലാ ആവശ്യങ്ങളും ന്യായവും
പതിനാറാമതു ലോക്‌സഭയുടെ പ്രോ ടെം സ്പീക്കറായി മുന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ചുമതലയേല്‍ക്കും. കമല്‍നാഥിനെ സ്പീക്കറാക്കുന്നതിനുള്ള
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിഎ മന്ത്രിസഭയിലെ അംഗവുമായിരുന്ന കമല്‍നാഥ് പ്രതിപക്ഷ നേതാവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന്
ഹിന്ദു തീവ്രവാദ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മാപ്പു പറഞ്ഞിട്ടില്ലെന്നു പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ്. പരാമര്‍ശം സംബന്ധിച്ചു
സൂര്യനെല്ലി കേസില്‍ ആരോപണത്തിലകപ്പെട്ടിരിക്കുന്ന പി.ജെ കുര്യന് പിന്തുണയുമായി കേന്ദ്രമന്ത്രി കമല്‍നാഥ് രംഗത്തെത്തി. ഒരു ചാനല്‍ അഭിമുഖത്തിലാണ് പി.ജെ കുര്യന് കമല്‍നാഥ്