കഠിനംകുളം കായലിൽ നിന്നും വലവീശി പിടിക്കുന്ന കരിമീൻ , തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ അവിടെയെത്തിയ
പോലീസ് അന്വേഷണത്തിൽ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ ഏന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് ഡിജിപി ആര്‍ ശ്രീലേഖയോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ബീച്ചിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് വ്യാഴാഴ്ച 4 മണിയോടെ ഭർത്താവ് ഇവരെയും രണ്ടു മക്കളെയും സ്കൂട്ടറിൽ കയറ്റി പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു.
കൂട്ടബലാത്സംഗത്തിനായി വിട്ടുനൽകാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നും പണം വാങ്ങിയതായി സംശയം. ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴിയിലാണ് ഇത്തരത്തിൽ സൂചനയുള്ളത്
തൻ്റെ മകനെ സമീപത്തുളള വീട്ടിലാക്കിയശേഷം തിരിച്ചുവരുമെന്ന് ഉറപ്പുനൽകിയ ശേഷം ആ വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്...