ഇപ്പോൾ തന്നെ തിരുവനന്തപുരം ജില്ലയിൽ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയതായി കടകംപള്ളി വ്യക്തമാക്കി.
ഈ വിഷയത്തില്‍ ആരുടെയെങ്കിലും മതവികാരത്തെ വൃണപെടുത്താന്‍ സര്‍ക്കാരിന് താല്പര്യമില്ല.
ഫുഡ് കോര്‍പറേഷനിലെ ജോലി രാജിവച്ച കുമ്മനം വര്‍ഗീയ പ്രചാരണത്തിന് തുടക്കം കുറിച്ചുവെന്ന് കടകംപള്ളി പറഞ്ഞു. മാറാട് കലാപങ്ങള്‍ ആളിക്കത്തിച്ച കുമ്മനത്തിന്റെ
താൻ ഒരിക്കലും വട്ടിയൂര്‍ക്കാവില്‍ നിന്നും പിന്‍തിരിഞ്ഞു പോകില്ല. ഇനിയും മണ്ഡലത്തില്‍ സജീവമായി തന്നെ ഉണ്ടാകുമെന്നും കുമ്മനം
അടുത്ത രണ്ടാം ഘട്ട പണികള്‍ ഉടന്‍ ആരംഭിക്കും. ഇതിന് വേണ്ടി പത്തു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
2013 ല്‍ നടന്ന ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് വാറന്റ്.
എന്നാല്‍ ശബരിമലയിലേത് തീര്‍ത്തും അനാവശ്യമായ വിവാദമാണെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ വാദം.