കെആർ ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി
1994 ൽ ജെഎസ്എസ് രൂപീകരിച്ച ശേഷ ആദ്യമായാണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്.
1994 ൽ ജെഎസ്എസ് രൂപീകരിച്ച ശേഷ ആദ്യമായാണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്.
എൻഡിഎ.യുമായി അകന്ന ജെഎസ്എസ് (രാജൻ ബാബു) വിഭാഗം, കാമരാജ് കോൺഗ്രസ് എന്നിവർ മുന്നണി പ്രവേശനത്തിനായി സമീപിച്ചിട്ടുണ്ട്....
ലയനം സംബന്ധിച്ച് ജെഎസ്എസും സിഎംപി അരവിന്ദാക്ഷന്‍ വിഭാഗവും ഇന്നു രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. സിപിഎമ്മിലേക്കുള്ള ജെഎസ്എസിന്റെ
കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായി ജെഎസ്എസ് നേതാവ് രാജന്‍ബാബു കൂടിക്കാഴ്ച നടത്തി. യഥാര്‍ഥ ജെഎസ്എസ് തങ്ങളാണെന്നും തങ്ങളെ യുഡിഎഫില്‍ നിലനിര്‍ത്തണമെന്നും
പിളർന്ന ജെ.എസ്.എസിന്റെ ഒരു വിഭാഗത്തെയും യു.ഡി.എഫിൽ നില നിറുത്തേണ്ടതില്ലെന്ന് ഇന്നലെ കൊല്ലത്ത് ചേർന്ന കെ.പി.സി.സി -സർക്കാർ ഏകോപന സമിതി യോഗംതീരുമാനിച്ചു.യു.ഡി.എഫ്
ജെഎസ്എസ് യുഡിഎഫ് വിട്ടു.ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയത്തിന് സംസ്ഥാന സമ്മേളനം ഏകകണ്ഠമായി അംഗീകാരം നല്‍കി. ജെവൈഎഫ് നേതാവ് ശബരീശാണ്
ജെഎസ്എസ് പിളര്‍ന്നു.സംസ്ഥാന പ്രസിഡന്റ് രാജന്‍ ബാബു,കെ.കെ ഷാജു എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു. ഗൗരിയമ്മ
യു.ഡി.എഫില്‍ തലവേദന സൃഷ്ടിച്ചുകൊണ്ട് പോകണോ വേണ്ടയോയെന്ന് ചിന്തിച്ചുനില്‍ക്കുന്ന ജെഎസ്എസിന്റെ നിര്‍ണായക സംസ്ഥാനസമ്മേളനം വെള്ളിയാഴ്ച മുതല്‍ 26 വരെ ആലപ്പുഴയില്‍ നടക്കും.
യുഡിഎഫിന്റെ സമുന്നത നേതാവാണ് കെ.ആര്‍ ഗൗരിയമ്മയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്നണിയുടെ അവിഭാജ്യ ഘടകങ്ങളായ ജെഎസ്എസും ഗൗരിയമ്മയും വിട്ടു പോകുന്നതിനോട്
യുഡിഎഫ് വിടണമെന്ന് ജെഎസ്എസ് സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷ അഭിപ്രായം. പാര്‍ട്ടിയോടുള്ള യുഡിഎഫിന്റെ മോശം സമീപനം വികാര നിര്‍ഭരമായ വാക്കുകളില്‍ യോഗത്തില്‍