ജാമിയ മിലീയ വെടിവയ്പ്പില്‍ പ്രതിഷേധമറിയിച്ച് ലിജോ ജോസ് പെല്ലിശേരി
ജാമിയ മിലീയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ഗാന്ധിജിയുടെ
ജാമിയ മിലീയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ വെടിവയ്പ്പില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ഗാന്ധിജിയുടെ
രാജ്യ തലസ്ഥാനത്ത് തോക്കു ചുഴറ്റുന്നു. രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അതിനെ പിന്തുണയ്ക്കുന്നു.
വിദ്യാര്‍ത്ഥികളുടെ നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് നല്‍കിയ അവസാന പോസ്റ്റില്‍ താന്‍ നേരിടാന്‍ പോകുന്ന ഭവിഷ്യത്ത് അറിഞ്ഞുതന്നെയാണ് ചെയ്തതെന്ന് വ്യക്തമാകുന്നു.
വെടിയുതിര്‍ത്ത ആളിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അറസ്റ്റിനു ശേഷം അലിഗഢിലെ ഡല്‍ഹി ഗേറ്റ് പോലീസ് സ്റ്റേഷനിലാണ് നിലവില്‍ ഷഹീന് ഉള്ളതെന്നാണ് വിവരം.
ജെഎന്‍യുവില്‍ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ദില്ലി പോലീസ് ആസ്ഥാനം വളയാൻ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു.
പ്രക്ഷോഭകാരികളില്‍ നിന്നും പോലീസിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കണ്ടതോടെയാണ് സ്വയ രക്ഷാര്‍ത്ഥം ആകാശത്തേക്ക് വെടിവച്ചത്.
സാഹചര്യം പരിഗണിച്ചുകൊണ്ട് ഹര്‍ജി നേരത്തെ പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നിഷേധിച്ചു.