ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ വീഴ്ച്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ തീരുമാനം പുനപരിശോധിച്ച്
ചൊവ്വാ ദൌത്യത്തിന് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ദൌത്യവുമായി ഐ എസ് ആര്‍ ഓ രംഗത്ത്.മനുഷ്യനെയും വഹിച്ചു ബഹിരാകാശത്ത് പോയി തിരിച്ചുവരാന്‍
ഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത ക്രയോജനിക് എൻജിനോട് കൂടിയ ജിഎസ്‌എൽവി ഡി5 ഐഎസ്‌ആർഒ വിജയകരമായി വിക്ഷേപിച്ചു.ഞായറാഴ്ച വൈകീട്ട് 4.18 നാണ് ഉപഗ്രഹം
മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള പദ്ധതി ഐ.എസ്.ആര്‍.ഒ.യുടെ പരിഗണനയിലില്ലെന്ന് അധികൃതര്‍ അറിയിച്ചു.ബാംഗ്ലൂരില്‍ വ്യോമസേനയ്ക്ക് കീഴിലുള്ള ഏയ്‌റോ സ്‌പേസ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി 2009-ല്‍
ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസ്, കെ.കെ. ജോഷ്വ, വിജയന്‍ എന്നിവര്‍ക്കാണു നോട്ടീസ്.
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അതില്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനും പങ്കുണ്ടെന്ന് കെ.മുരളീധരന്‍ ആരോപിച്ചു.ചാരക്കേസില്‍ പോലീസ് പ്രതി ചേര്‍ക്കുകയും സി.ബി.ഐ.
ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടുമായി ബന്ധപ്പെട്ടു ബഹിരാകാശവകുപ്പിനെയും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായരെയും കുറ്റപ്പെടുത്തുന്ന സിഎജി റിപ്പോര്‍ട്ട് ഇന്നലെ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചു.
പാരീസില്‍ നടന്ന ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് അസ്‌ട്രോനോട്ടിക്‌സ്(ഐഎഎ) സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ യാത്രാച്ചെലവ് ഡോ. ജി. മാധവന്‍നായര്‍ക്കു നല്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു.
Page 4 of 4Previous
1
2
3
4