ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും ഇപ്പോള്‍ ജാമ്യംനല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം.കസ്റ്റഡി കാലാവധി നീട്ടണമെന്ന് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടും.
കഴിക്കാന്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം നൽകാം. സംസ്ഥാനത്ത് പൊതുവേയുള്ള മലിനീകരണം തടയാനായി മാസ്കുകൾ നൽകണം.
നിലവിൽ കേന്ദ്ര എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ് പി ചിദംബരംഉള്ളത്.
ചിദംബരത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് അനുമതി നല്‍കിയത്.
ഇതേ കേസിൽ ചിദംബരത്തിന്റെ മുൻകൂര്‍ ജാമ്യം മുൻപ് സുപ്രീംകോടതിയും തള്ളിയിരുന്നു.
ഈ മാസം പത്തൊന്‍പത് വരെ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചാല്‍ തീഹാര്‍ ജയിലില്‍
നിലവില്‍ തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു.