വളർച്ചാ നിരക്കിൽ ചൈനയെ പിന്തള്ളി ഇന്ത്യ മുന്നോട്ട്: ഐഎംഎഫ്
റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് പുറമെ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്കഡൗണും ചൈനയുടെ വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിച്ചു എന്നാണ് വിലയിരുത്തൽ.
റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് പുറമെ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്കഡൗണും ചൈനയുടെ വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിച്ചു എന്നാണ് വിലയിരുത്തൽ.
ഐഎംഎഫ് പറയുന്ന സ്വന്തം നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയിലാണ് അതിന്റെ ആസ്ഥാനം സ്ഥിതി ചെയ്യേണ്ടത്.
ഐഎംഎഫ്, വേള്‍ഡ്ബാങ്ക്, എഡിബി, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാതെ വന്നതോടെയാണ് നടപടിക്ക് പാകിസ്താന്‍ തയ്യാറായത്.
ഇതേവരെ 12,635 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഇറാനിലെ 31 പ്രവിശ്യകളില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി
ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാര്യം കൊവിഡ് ബാധ രാജ്യത്തെയാകെ സ്തംഭനാവസ്ഥയിലെത്തിച്ചിട്ടും ചൈന ഇപ്പോഴും സാമ്പത്തിക അസ്ഥിരതയിലേക്ക് വീഴുന്നില്ല എന്നതാണ്.
ഇതേവരെ 121 രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചതിനൊപ്പം മരണസംഖ്യ 4292 ആയി ഉയര്‍ന്നു.
ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്. നിക്ഷേപത്തിലെയും ഉപഭോഗത്തിലെയും ഇടിവാണ് പ്രതിസന്ധിക്ക് കാരണം. അടിയന്തര
യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഐഎംഎഫിലെ യു.എസ് ഓള്‍ട്ടര്‍നേറ്റീവ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇന്ത്യന്‍ വംശജൻ സുനില്‍ സബര്‍വാിനെ നിയമിച്ചു. വൈറ്റ് ഹൗസാണ്
വാഷിംഗ്ടണ്‍: ലോകം സാമ്പത്തിക മേഖല അപകടത്തിലാശണന്നും അമേരിക്കയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും രാഷ്ട്രീയ സാമ്പത്തിക അസ്വസ്ഥതകള്‍ തുടര്‍ന്നാല്‍ ലോകം വീണ്ടും സാമ്പത്തിക