രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.അർജന്റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള
ഫാൻഡ്രി എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച സംവിധായകരുടെ നിരയിൽ കസേര വലിച്ചിട്ടിരുന്ന ചലച്ചിത്രകാരനാണ് നാഗരാജ് മഞ്ജുളെ. 2013-ലെ മികച്ച പുതുമുഖ
ആര്‍ട്ട് സിനിമയും കച്ചവട സിനിമയുമെന്ന വേർതിരിവ് ലോകസിനിമയില്‍ തന്നെ ഇനിയും അവസാനിക്കാത്ത വിവാദമാണെന്ന് ചലച്ചിത്ര നിരൂപകന്‍ ജിപി
പല കലകളുടെയും സംഗമമാണ് ചലച്ചിത്രകലയിൽ കാണുന്നതെന്ന് പ്രശസ്ത അര്‍ജന്റീനിയന്‍ സംവിധായകന് ഫെര്‍ണാണ്ടോ സൊളാനസ്
രാജ്യാന്തര മേളയില്‍ ഇന്ന് കാഴ്ചയിലെ ലോക വൈവിധ്യങ്ങളുമായി 52 സിനിമകള്‍. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച പാസ്സ്ഡ് ബൈ സെന്‍സറും, പ്രേക്ഷകരുടെ
രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് ലോകത്തിന്റെ വൈവിധ്യം അടയാളപ്പെടുത്തിയ 63 സിനിമകള്‍.ആദ്യ പ്രദർശനത്തിൽ പ്രേക്ഷക പ്രീതി നേടിയ ബോങ് ജൂണ്‍
രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടക്കുന്ന ഫിലിം മാര്‍ക്കറ്റിനോട് അനുബന്ധിച്ചുള്ള ഫിലിം ഡിസ്‌പ്ലേയും നെറ്റ്‌വര്‍ക്കിംഗ് കൂട്ടായ്മയും സംഘടിപ്പിച്ചു.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍
ദൈവമില്ലെങ്കില്‍ മനുഷ്യനെ ആരുണ്ടാക്കി എന്നു ചോദിക്കുന്ന ആയയോട് ദൈവമുണ്ടെങ്കില്‍ തന്നെ അമ്മ ഉപേക്ഷിച്ചതെന്തിനെന്ന് മകള്‍ ചോദിക്കുന്നു. ചെറിയ കുട്ടികള്‍ മതത്തെയും
യുവ സംവിധായകരെക്കുറിച്ചുള്ള പ്രതീക്ഷകളും ബെഷ്‌റ പങ്കുവച്ചു. പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ല മറിച്ച് സമൂഹത്തിനുവേണ്ടിയാണ് അവര്‍ സിനിമയെടുക്കേണ്ടതെന്ന് പറഞ്ഞ അദ്ദേഹം ഇന്തയന്‍
ലോക സിനിമകളും ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ നിർമിക്കപ്പെ ടുന്ന സിനിമകളും സാധാരണ ജനങ്ങളിലേക്കെത്തിക്കാൻ സബ് ടൈറ്റിലുകൾ അനിവാര്യമാണെന്ന് ഓപ്പൺ