കേരളത്തിൽ 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടും
അവശ്യസര്‍വീസുകളില്‍ ഉള്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ തുറക്കാം.
അവശ്യസര്‍വീസുകളില്‍ ഉള്‍പ്പെട്ട ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവ തുറക്കാം.
കാസര്‍കോട് ഉൾപ്പെടെയുള്ള ഒമ്പത് ജില്ലകളിൽ കര്‍ശന നിയന്ത്രണം നടപ്പാക്കേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി
കാസർകോട് ജില്ലയിൽ അടുത്ത ഒരാഴ്ച സർക്കാർ ഓഫിസുകള്‍ അടച്ചിടും. ഇനിയുള്ള രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം.
സുഖം പ്രാപിച്ചവരില്‍ മൂന്ന് യുഎഇ സ്വദേശികളും ഒരു സിറിയക്കാരനും ശ്രീലങ്കക്കാരനും ഉണ്ട്.
ഇന്നത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 21 ആയി ഉയർന്നു.
ഇതോടുകൂടി രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 100 ആയി.
അതേസമയം സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 5468 ആളുകൾ നിരീക്ഷണത്തിലുണ്ട്.
മുഖം തിരിച്ചറിയുന്ന ഫേസ് റെക്കഗ്നീഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്ന് അമിത് ഷാ അറിയിച്ചു.
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
നാലുപേർ കൊല്ലപ്പെട്ടതിൽ മണിവാസകത്തിന്‍റെയും കാർത്തിയുടെയും ബന്ധുക്കളാണ് ഇന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയത്.