ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ യുവതിയുടെ നേര്‍ക്ക് ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു
എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം ആക്രമിച്ചത്.
എറണാകുളം ജില്ലയിലെ മുളന്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം ആക്രമിച്ചത്.
സാധാരണ ഗതിയില്‍ വലയോ ചൂണ്ടയോ പോലും ഉപയോഗിക്കാതെ വളരെ അനായാസം കൈകൊണ്ട് പിടിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു ഇത്തരത്തില്‍ മീനുകള്‍ കൂട്ടമായെത്തിയത്.
അതേസമയം 21 പേരാണ് സംസ്ഥനത്ത് രോഗമുക്തി നേടിയത്. രോഗം ഭേദമായവരില്‍ 19 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്.
കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലാണ് രോഗംസ്ഥിരീകരിക്കപ്പെട്ടത്. ഇവർ രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.
ഇനി 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ഇതുവരെ 18,029 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,279 എണ്ണത്തിൽ രോഗബാധ ഇല്ല എന്നുറപ്പാക്കി.
ഇതിൽ മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. ആകെ 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.
അതേസമയം സമ്പർക്കം മൂലം രോഗം ബാധിച്ചവർ 3 ആണ്. ലഭിച്ചതില്‍12 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.
കണ്ണൂർ 5, കാസർകോട് 3, ഇടുക്കി 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1 എന്നിങ്ങനെയാണ് ചികിത്സയിൽ