കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് ഹെല്‍മറ്റ് ധരി ക്കാതെ യാത്ര ചെയ്തതിന് മുപ്പതുകാരിയായ ഭാരതി വിഭൂതിയെും ഭര്‍ത്താവിനെയും ട്രാഫിക് പോലീസ് തടഞ്ഞത്.
രണ്ട് ദിവസത്തിനുളളില്‍ മൂന്ന് കൈമറിഞ്ഞ ഹെല്‍മറ്റ് ഒറ്റ രാത്രി കൊണ്ട് സ്റ്റേഷനിലെത്തിക്കാന്‍ പോലീസിനായത്. വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത്
രാജ്യമാകെ മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങള്‍ പുതുക്കിയതിന് പിന്നാലെ ട്രാഫിക് പോലീസ് നിയമലംഘകരെ കര്‍ശനമായി പിടികൂടാന്‍ ആരംഭിച്ചിരുന്നു.
പൂണെയിലുള്ള മിലിട്ടറി എന്‍ജിനീയറിങ് കോളേജില്‍ വെച്ച് ഇന്ത്യന്‍ ആര്‍മി മേജര്‍ അനൂപ് മിശ്രയാണ് സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍ നിര്‍മ്മിച്ചത്.
ഹെൽമറ്റിനുള്ളിൽ ഉഗ്രവിഷമുള്ള ഉണ്ടെന്നറിയാതെ യാത്രികൻ സഞ്ചരിച്ചത് 11 കിലോമീറ്റർ. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂൾ സംസ്‌കൃത അധ്യാപകൻ
പിൻസീറ്റ് യാത്രക്കാരുടേയും ഹെല്‍മറ്റ് പരിശോധന നിര്‍ബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിനു
ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ വൈദ്യുത വകുപ്പിന്റെ ഓഫീസിലായിരുന്നു ഈ വിചിത്രമായ കാഴ്ച
ഇത് സംബന്ധിച്ച് സുപ്രീംകോടതിയുടെ വ്യക്തമായ ഉത്തരവുള്ള സാഹചര്യത്തിൽ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സര്‍ക്കുലര്‍
ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് നിശ്ചിത കാലത്തേക്ക് റദ്ദാക്കും. ഇതുസംബന്ധിച്ച ഉത്തരവ് ട്രാന്‍സ്‌ഫോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പുറത്തിറക്കി.ഇരുചക്ര വാഹനങ്ങളുടെ വേഗത