ഒഎന്‍ജിസിയുടെ ഹെലികോപ്ടര്‍ അടിയന്തരലാന്‍ഡിങ്ങിനിടെ അറബിക്കടലില്‍ പതിച്ചു
ഹെലികോപ്റ്റർ തകർന്ന് വീണതിന് സമീപമുണ്ടായിരുന്ന സാഗർ കിരണിൽ നിന്നുളള രക്ഷാ ബോട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരാളെ രക്ഷപ്പെടുത്തി.
ഹെലികോപ്റ്റർ തകർന്ന് വീണതിന് സമീപമുണ്ടായിരുന്ന സാഗർ കിരണിൽ നിന്നുളള രക്ഷാ ബോട്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരാളെ രക്ഷപ്പെടുത്തി.
യോഗി മന്ത്രിസഭയിലെ മന്ത്രിയും നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഉപേന്ദ്ര തിവാരിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാനാണ് നദ്ദ എത്തിയത്.
ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്. കരസേന എന്നിവരുടെ സേവനം തേടി. എന്‍ഡിആര്‍എഫും രക്ഷാ ദൗത്യത്തിന് മുന്നിലുണ്ടായിരുന്നു.
അപകടം നടന്നത് മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം
20 മണിക്കൂർ വരെ ഹെലികോപ്റ്റർ പറത്താനാണ് ഇപ്പോഴുള്ള കരാർ. അധികമായുള്ള മണിക്കൂറിന് 90,000 രൂപ വീതം കൂടുതൽ നൽകണം.
ഹിമാലയത്തില്‍, സിയാച്ചിന്‍ മലനിരകളിലുമെല്ലാം പറക്കുന്ന ഹെലികോപ്റ്ററുകളും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമെല്ലാമാണ് നമ്മുടേത്
നിലവിൽ ജനറൽ ബിബിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടുപോയി.
ലവില്‍ അഫ്ഗാന് വിട്ട അഷ്റഫ് ഗനി അമേരിക്കയിൽ അഭയം പ്രാപിക്കുമെന്നാണ് റിപ്പോർട്ട്.
പെട്ടിയുടെ ഉള്ളില്‍ എന്തായിരുന്നു എന്നത് സുരേന്ദ്രനോട് താൻ നേരിട്ടു സംസാരിച്ചു ഉറപ്പുവരുത്തിയതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി ഇറങ്ങിയതിന് പിന്നാലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇടിച്ച് ഹെലികോപ്റ്ററിന്റെ ബ്ലേഡ് തകരുകയായിരുന്നു.