കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായിൽ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലത്തെിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായിൽ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലത്തെിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ്
തിരുവനന്തപുരം വിമാനത്താവളത്തില്‍ മസ്‌കറ്റില്‍ നിന്നു തിരുവനന്തപുരത്തെത്തിയ ജെറ്റ് എയര്‍വേയ്‌സിന്റെ ടോയ്‌ലറ്റില്‍ നിന്ന് ഏഴു കിലോയോളം സ്വര്‍ണം ഇന്റലിജന്‍സ് അധികൃതര്‍ പിടിച്ചെടുത്തു.
ഗ്രാമിന് 15 രൂപ കൂടി സ്വര്‍ണവില 2850 രൂപയായി. പവന് 22800 രൂപയാണ് ഇന്നത്തെ വില. ഈമാസത്തെ ഏറ്റവും ഉയര്‍ന്ന
സ്വര്‍ണ ഇറക്കുമതിയില്‍ നിലവിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ മാര്‍ച്ച് അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് ധനമന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി അപ്പോഴേക്കും
തിരുച്ചിരപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണവുമായി മലയാളി പിടിയില്‍. ദുംബൈയില്‍ നിന്ന് വന്ന മുഹമ്മദ് അന്‍സറാണ് പിടിയിലായത്.
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനയുണ്ടായി. പവന് 80 രൂപ വര്‍ധിച്ച് 20,080 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,510
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21,760 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണത്തിനു വില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവു രേഖപ്പെടുത്തിയത്. പവന് 80 രൂപ കുറഞ്ഞ് 22,120
സ്വര്‍ണത്തിന്റെ വില റെക്കോഡ് നിലയില്‍ നിന്നും താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 24120 രൂപയും ഗ്രാമിന് 15 രൂപ
സ്വര്‍ണ വില പവനു 120 രൂപ കൂടി 23,800 രൂപയിൽ എത്തി . ഗ്രാമിനു 15 രൂപ വര്‍ധിച്ചു 2,975