ഈ വാരത്തിൽ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ബോറിസ് ജോണ്‍സണ്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനുള്ള ശ്രമം
ഗോഡ്സെയുടെ ചരിത്രമൊക്കെ കമ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോഡ്സെയെ പുകഴ്ത്തുന്നത് മാനസികമായി അസ്വാസ്ഥ്യമുള്ളവരാണെന്നും അങ്ങിനെയുള്ളവരെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ അനുവദിച്ചുകൂടെന്നും വരുണ്‍ ഗാന്ധി
രാജ്യത്തിന്റെ ആത്മാവിനെ കൊലപ്പെടുത്തിയ നാഥുറാം ആര്‍എസ്എസിന്റെ തീവ്രവാദിയാണെന്ന് നിരവധി പേര്‍ മറുപടി നല്‍കി.
ദേശസ്നേഹികളെ 'കുങ്കുമ തീവ്രവാദികള്‍' എന്നാണ് കോണ്‍ഗ്രസ് വിളിക്കുന്നത്.
‘വീർ സവർക്കർ എത്രത്തോളം ധൈര്യശാലിയായിരുന്നു’ എന്ന തലക്കെട്ടോടുകൂടിയാണ് ലഘുലേഖ പുറത്തിറക്കിയത്.
പ്രസ്താവന വിവാദമായതോടെ പ്രഗ്യയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കിയിരുന്നു.
പരാമര്‍ശം പിന്‍വലിക്കുന്നതിന് പകരം പ്രഗ്യയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങള്‍ ശ്രമിച്ചത്.
അതേസമയം ഹിന്ദു മഹാസഭ ഗോഡ്‌സെയെ അനുസ്മരിച്ച നടപടിക്കെതിരെകോണ്‍ഗ്രസ് രംഗത്തെത്തി.
സവര്‍ക്കര്‍ക്കല്ല നാഥൂറാം ഗോഡ്‌സെയ്ക്കാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി പാര്‍ട്ടി ആദരിക്കേണ്ടെതെന്നാ യിരുന്നു തിവാരിയുടെ പരിഹാസം.