അതേസമയം ബി ജെ പി നേതാവിന്റെ കാറില്‍ വോട്ടിങ്ങ് മെഷിന് കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രം; 4 പേരെ സസ്പെൻഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ; റീപോളിങ്
വോട്ടെടുപ്പ് നടന്ന ദിവസം രാവിലെ 11 മണിയോടുകൂടിയാണ് സംഭവം ആദ്യമായി പുറത്തറിയുന്നത്.
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ നിയന്ത്രണത്തിലാണ്. അവർ നൽകുന്ന നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്നത്.
മെഷീനില്‍ ക്രമക്കേടില്ലെന്ന് പറയുന്നവര്‍ ഏക സിവില്‍ കോഡിനേയും പിന്തുണയ്ക്കുമെന്ന് മുഈനലി പറഞ്ഞു.
വോട്ടിംഗ് മെഷീനില്‍ വിശ്വാസ്യതയില്ല എന്ന് പ്രചരണം നടത്തിയാല്‍ അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാകുമെന്നറിയാതെയാണ് പലരും ഇതുപോലെ ഒരു ക്യാമ്പയിന് ഏറ്റെടുക്കുന്നതെന്നും
വോട്ടിങ് മെഷീൻ അട്ടിമറി സംശയം സംബന്ധിച്ച് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള വ്യക്തമാക്കി.
ജനങ്ങള്‍ പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് രംഗത്തെത്തിക്കഴിഞ്ഞു. അതൊരു സത്യമാണ്.
വോട്ടിംഗ് മെഷീനുകളിൽഅട്ടിമറി നടന്നതായുള്ള തെളിവുകള്‍ പുറത്തുവന്നിട്ടുപോലും തെരഞ്ഞെടുപ്പ് കമ്മീഷന് ഈ ആശങ്കയ്ക്കു വിശദീകരണം നല്‍കിയിട്ടില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.
ജനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം ക്രമക്കേടിലൂടെ അട്ടമറിക്കരുതെന്നും അതിനെ ബഹുമാനിക്കണമെന്നും തെലുഗു ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു