നീണ്ടുനിന്നഅടച്ചുപൂട്ടല്‍ ടൂറിസം മേഖലയെ തകര്‍ത്തതിനാല്‍ സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ തൊഴിലവസരങ്ങള്‍ ഏകദേശം 12% ഇടിഞ്ഞിരുന്നു.
രാജ്യത്ത് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം വന്നത്.
ഈ സംഭവം സംസ്ഥാന സര്‍ക്കാറിനെതിരെ വഴി തിരിച്ച് വിടാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിച്ച സാഹചര്യത്തിലാണ് ജില്ലാകളക്ടറുടെ വിശദീകരണ കുറിപ്പ്.
ഭക്ഷ്യ സാധനങ്ങൾ ഉൾപ്പടെ വാങ്ങി സ്റ്റോക് ചെയ്യാനായി ഇപ്പോൾ തന്നെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്‍പില്‍ നീണ്ട ക്യൂവാണ്.
സർക്കാർ തീരുമാനം പിന്തുടർന്ന് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇത്തരത്തിൽ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.