വയറുകീറി പുറത്തുവരുന്ന കുട്ടി ആദ്യം കാണുന്നത് കത്തിയ പിടിച്ചുനില്‍ക്കുന്ന ഡോക്ടറെയാണ്. ആ കത്തിയില്‍നിന്ന് അമ്മയുടെ രക്തം ഇറ്റുവീണുകൊണ്ടിരിക്കും.
കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റമാണ് കാംപെല്ലിന് ഈ കുപ്രസിദ്ധി നേടികൊടുത്തിരിക്കുന്നത്
അയാള്‍ ഒരു എടുത്ത് ചാട്ടക്കാരനോ മുന്‍കോപിയോ അല്ല. അക്രമവാസനയുടെ മുന്‍ ചരിത്രങ്ങള്‍ ഒന്നും തന്നെ അയാള്‍ക്കില്ല.
രാജ്യത്തെ മറ്റുള്ള വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലീങ്ങളാണ് ക്രിമിനല്‍ കേസുകളില്‍ കൂടുതലും പ്രതികളെന്നാണ് പോലീസുകാര്‍ പറയുന്ന കാരണം.
കഴിഞ്ഞ ദിവസം താമരശേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നന്മണ്ട സൂപ്പിമുക്കിനടുത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ പോലീസില്‍നിന്ന് ഒഴിവാക്കണമെന്നും താത്കാലിക സര്‍വീസിലുള്ള ഇത്തരക്കാരെ നോട്ടീസ് നല്കാതെ തന്നെ പിരിച്ചുവിടാമെന്നും ഹൈക്കോടതി. ക്രിമിനല്‍ കേസുകളുള്ളതിനാല്‍
കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് ഒരു ഷോപ്പില്‍കയറി അക്രമം കാട്ടി രക്ഷപ്പെട്ട പ്രതിയെ മൂന്നു ദിവസങ്ങള്‍ക്കു ശേഷം പോലീസ് പിടികൂടി. കഴക്കൂട്ടം