എം.എസ്.എഫില്‍ വിശ്വാസമര്‍പ്പിച്ച കുട്ടികളുടെ ഡാറ്റകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറി പണം പറ്റിയെന്ന് എം.എസ്.എഫിലെ തന്നെ നേതാക്കള്‍ ആരോപിക്കുന്നു.
ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗൾഫ് ചന്ദ്രികയും നിർത്തേണ്ടി വന്നെങ്കിൽ പത്തു
ഈ കേസിൽ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ ഇ ഡി നേരത്തെ വിളിപ്പിച്ചിരുന്നു.
ഇന്ന് രാവിലെ 11മണിയോടെ ഇഡി കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു നോട്ടീസ്.
നിലവിൽ എ ആര് ബാങ്ക് തട്ടിപ്പില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്ന് ജലീല്‍ പറഞ്ഞു.
മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ ഇ ഡിക്ക് മുന്നില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകളുമായി ഹാജരായിരുന്നു.
കേസില്‍ കുഞ്ഞാലിക്കുട്ടിയേയും മകനേയും ചോദ്യം ചെയ്യാനായി ഇ ഡി വിളിപ്പിച്ചിട്ടുണ്ടെന്നും കെ ടി ജലീല്‍ അറിയിച്ചു.
10 കോടിയുടെ കള്ളപ്പണം ചന്ദ്രിക അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തു എന്നാണ് ഇ ഡി കേസ്.
സ്ഥാപനത്തിൽ ഒരു പരിശോധനയുടെ ആവശ്യമുണ്ടായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചന്ദ്രികയില്‍ വരുന്ന ലേഖനങ്ങള്‍ക്ക് മുസ്‌ലിം ലീഗിന് ഉത്തരവാദിത്വമില്ലെന്ന് ഇ.അഹമ്മദ്. ആരെയെങ്കിലും മോശമായി ചിത്രീകരിക്കാന്‍ ചന്ദ്രികയുടെ പംക്തി ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഇത്