സുപ്രീം കോടതിയിലെ മുതിർന്ന ന്യായാധിപൻ ജസ്റ്റിസ് എൻ വി രമണയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ചീഫ് ജസ്റ്റിസിന് (Chief Justice of
എന്‍എസ്ജി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു...
വിശാഖപട്ടണം: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാർട്ടി (ടിഡിപി) നേതാവുമായ എൻ ചന്ദ്രബാബു നായിഡു കരുതൽ തടങ്കലില്‍. കർഷക
ഇപ്പോഴും എൻഡിഎയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ആയേനെ എന്നും ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു പറഞ്ഞു.
മറ്റുള്ള പാര്‍ട്ടിയിലെ നേതാക്കളുടെ മേല്‍ അടിസ്ഥാനമില്ലാത്തതും നിയമപരമല്ലാത്തതുമായ കേസുകള്‍ കെട്ടിവെക്കുന്നതിനാണ് അവര്‍ക്ക് താത്പര്യം.
ഇരുവരേയും കഴിഞ്ഞ ദിവസമാണ് പൊലീസ് വീട്ടു തടങ്കലിലാക്കിയത്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു നടപടി.
പാർട്ടി പരാജയപ്പെട്ടു എങ്കിലും കുപ്പം മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ച നായിഡു 29,993 വോട്ടുകൾക്ക് വിജയിച്ചു.
ലോകസഭാ തെരെഞ്ഞെടുപ്പിലും ടിഡിപിയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നു.
ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അംഗങ്ങൾ തമ്മിൽ ഉടലെടുത്ത ഭിന്നത തുടരുകയാണ്.
തെരഞ്ഞെടുപ്പിനുശേഷമുള്ള കേന്ദ്ര സർക്കാർ രൂപീകരണ സഖ്യസാധ്യതകളിലേക്കാണ് നായിഡു കണ്ണുവെയ്ക്കുന്നത്.