12ാം ക്ലാസ് പരീക്ഷ ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശന നടപടികള്‍ തുടങ്ങരുത്;യൂ ജിസിയോട് സിബിഎസ്‌ഇ
ന്യൂദല്‍ഹി: 12ാം ക്ലാസ് പരീക്ഷ ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശന നടപടികള്‍ തുടങ്ങരുതെന്ന് യുജിസിയോട് സിബിഎസ്‌ഇ. ഇക്കാര്യം ആവശ്യപ്പെട്ട്
ന്യൂദല്‍ഹി: 12ാം ക്ലാസ് പരീക്ഷ ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശന നടപടികള്‍ തുടങ്ങരുതെന്ന് യുജിസിയോട് സിബിഎസ്‌ഇ. ഇക്കാര്യം ആവശ്യപ്പെട്ട്
പരീക്ഷകള്‍ മാറ്റിവയ്ക്കുന്ന കാര്യത്തില്‍ പ്രഖ്യാപനം ഉടന്‍ നടത്തേണ്ടെന്ന ധാരണയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയവും സിബിഎസ്ഇയും തമ്മില്‍ ഇക്കാര്യത്തില്‍
മാര്‍ച്ച് 1മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങുമെന്നും രമേശ് പൊക്രിയാല്‍ അറിയിച്ചു.
2021 മേയ് നാല് മുതല്‍ ജൂണ്‍ പത്ത് വരെയാണ് പരീക്ഷകൾ എന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.
സിബിഎസ്ഇ സ്കൂളിന് എിരെയാണ് നടപടി. സ്കൂൾ ഫീസ് പൂർണമായി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്നാണ് ഹർജിയിൽ
ഭാവി വാഗ്ദാനമായ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ഭാവിയില്ലെന്ന് തപ്സി സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തി.
ബുധനാഴ്ച നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷയിലാണ് വിദ്യാർഥികളെ പോലും അമ്പരപ്പിക്കുന്ന ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. അഞ്ച് മാര്‍ക്കിനുള്ള ചോദ്യമായിരുന്നു ഇത് രണ്ടും.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സിബിഎസ്ഇ അംഗീകാരമില്ലെന്ന വിവരം മറച്ചുവച്ച തോപ്പുംപടി അരൂജാസ് സ്കൂളിൽ വിദ്യാർഥികൾക്കു പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ സിബിഎസ്‌ഇക്ക്
അതേപോലെ പൊതുവിഭാഗം വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച് 1500 രൂപയാക്കി.