നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും വലിയ കലാപകാരി; കാത്തിരിക്കുന്നത് ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി: മമത ബാനര്‍ജി
ബിജെപി എന്തു ചെയ്താലും ബംഗാള്‍ ബംഗാളായി തുടരണം.ബംഗാളിനെ ഒരിക്കലും ഗുജറാത്ത് ഭരിക്കില്ല
ബിജെപി എന്തു ചെയ്താലും ബംഗാള്‍ ബംഗാളായി തുടരണം.ബംഗാളിനെ ഒരിക്കലും ഗുജറാത്ത് ഭരിക്കില്ല
രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപപെടേണ്ടത്. സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം.
എല്ലാ സ്ഥലത്തും ദീദി-ഭാട്ടിജ എന്ന സംസാരമാണ് കേള്‍ക്കാനുള്ളതെന്നും പക്ഷെ ഷാ ആദ്യം അഭിഷേകിനോട് ജയിച്ച് വന്നിട്ട് തന്നോട് മത്സരിച്ചാല്‍ മതിയെന്നും
ബംഗാളില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മമത ബാനര്‍ജി അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്
ആക്രമണം നാടകമാണ്. ബിജെപിക്കാര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും മമത പരിഹസിച്ചു.
സംസ്ഥാന മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്, കർഷകരുടെ വേദന ഇല്ലാതാക്കാൻ മമതയുടെ മുതലക്കണ്ണീരിന് സാധിക്കില്ല.
നമ്മൾ ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനയിൽ നിന്നുള്ള ഉത്പ്പന്നങ്ങളെ നാം ബഹിഷ്‌ക്കരിക്കണം.
ചൈനയെ പാടെ ബഹിഷ്ക്കരിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
നിലവിൽ ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.
ഇതോടെ ലോക്ക്ഡൗണിന് ശേഷം ആരാധനാലയങ്ങള്‍ തുറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ബംഗാള്‍ മാറും.