പ്രകാശ് തമ്പിയും വിഷ്ണുവും സ്വർണക്കടത്ത് തുടങ്ങിയത് ബാലഭാസ്കറിന്റെ മരണശേഷമെന്ന് ഡിആർഐ
പ്രകാശ് തമ്പിക്കു പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെയും ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് ഡിആർഐ അവകാശപ്പെടുന്നത്
പ്രകാശ് തമ്പിക്കു പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെയും ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് ഡിആർഐ അവകാശപ്പെടുന്നത്
സ്വര്‍ണക്കടത്തിനായി മാത്രം ആറ് തവണ പ്രകാശ് തമ്പി ദുബായിക്ക് പോയി. ഓരോ തവണയും പത്ത് കിലോ സ്വര്‍ണം വീതം പ്രകാശ്
നേരത്തെ പ്രകാശൻ തമ്പി തന്റെ കടയിൽ വന്ന് സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയി എന്ന തരത്തിൽ ഷംനാദ് മൊഴി നൽകിയതായി
ഗുരുവായൂരിൽ നിന്നും ദർശനം കഴിഞ്ഞു മടങ്ങവേ കൊല്ലത്തെ ഒരു ജ്യൂസ് കടയിൽ ജ്യൂസ് കുടിക്കാൻ ബാലഭാസ്കറും കുടുംബവും പോയിരുന്നുവെന്നാണ് ക്രൈം
അതേസമയം ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന മൊഴി നൽകാൻ മിമിക്രി കലാകാരൻ കലാഭവൻ സോബി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി.
പാലക്കാട്ടെ ആയുർവേദ ഹോസ‌്പിറ്റൽ നടത്തിപ്പുകാരിയും ആശുപത്രിയിൽ വന്നിരുന്നു. അപകട ശേഷം ഇവരുടെ പെരുമാറ്റത്തിൽ സാരമായ മാറ്റമുണ്ടായി
അപകടം നടന്ന ദിവസത്തെ ബാലഭാസ്കറിന്റെ യാത്രയൂടെ വിശദവിവരങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കും
ബാലഭാസ്ക്കറിന്‍റെ പ്രോഗ്രാം കോർഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആർഐ സ്വർണ്ണക്കടത്തിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു
ബാലഭാസ്കറിന്റെ കുടുംബപശ്ചാത്തലവും വിവാഹജീവിതവുമെല്ലാം വിശദമായി പ്രതിപാദിക്കുന്ന കുറിപ്പിൽ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട 16 ചോദ്യങ്ങളാണ് പ്രിയ ഉന്നയിക്കുന്നത്
ദിവസങ്ങൾ കഴിഞ്ഞ് മരണത്തിലെ ദുരൂഹത പലരും പറഞ്ഞു. ഇതേ തുടർന്നാണ് സോബി തനിക്കുണ്ടായ സംശയം സുഹൃത്തും, ഗായകനുമായ മധു ബാലകൃഷ്ണനെ