അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം ഈ വർഷം അട്ടപ്പാടിയിൽ ഉണ്ടാകുന്ന ആറാമത്തെ നവജാത ശിശു മരണമാണിത്.
ഇന്നലെ രാത്രി 10ന് തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പ്രസവം. എന്നാൽ രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു
ഇന്നലെ രാത്രി 10ന് തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പ്രസവം. എന്നാൽ രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു
അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങി. രണ്ട് ശസ്ത്രക്രിയകളാണ് മുടങ്ങിയത്
നിലവിൽ പകരം ചുമതല അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രാജേഷ് എം മേനോനാണ്.
ട്ടലക്കി ഊരിനോട് ചേർന്ന് 45 ഏക്കർ സ്ഥലം പാട്ടത്തിനെടുത്തു എന്ന വ്യാജേന ഭൂമി കയ്യേറാൻ ശ്രമിച്ചതിന് സംഘടനക്കെതിരെ കേസ് നിലവിലുണ്ട്
ഇടതുസര്‍ക്കാര്‍ ആദിവാസി ജനവിഭാഗങ്ങളോട് പുലര്‍ത്തുന്ന കരുതലിന്റെയും, ആത്മാര്‍ത്ഥയുടെയും തനിനിറം ഈ സംഭവത്തില്‍നിന്നും വ്യക്തമാണ്.
കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനും ആദിവാസി സമൂഹത്തെ അധിക്ഷേപിച്ചതിനും എസ്സി,എസ്ടി അട്രോസിറ്റി ആക്ട് പ്രകാരവും ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഊരുനിവാസികള്‍ പരാതി
നിലവിൽ ഇവർ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഉള്ളത്.
പോഷകാഹാരക്കുറവ് നിമിത്തം ശിശുക്കള്‍ മരിച്ച അട്ടപ്പാടി ഊരുകളില്‍ കേന്ദ്ര മന്ത്രി ജയറാം രമേശ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍
അട്ടപ്പാടിയില്‍ പോഷകഹാരകുറവുമൂലമല്ല മരണമെന്നും പട്ടിണിമരണമാണ് അവിടെ നടക്കുന്നതെന്ന് ആള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി,എസ് ടി ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റ്
അട്ടപ്പാടിയില്‍നിന്ന് ശിശു മരണങ്ങളുടെ വാര്‍ത്ത അവസാനിക്കുന്നില്ല. ഇന്ന് വീണ്ടുമൊരു ശിശുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പുതൂര്‍ പലകയൂര്‍ ഉ,ൗരിലെ വീരാസ്വാമി