കേന്ദ്ര സര്‍ക്കാരിന്റെ മുദ്രയുള്ള ബൊലേറോ ജീപ്പിലെത്തിയ സംഘം തന്നെ അക്രമിച്ചതായി ഇദ്ദേഹം
സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു.
യുപിയിലെ മൊറാബാദിലാണ് ആരോഗ്യ പ്രവർത്തകർക്കും പോലീസിനും നേരെ പ്രദേശവാസികൾ കല്ലേറും ആക്രമണവും നടത്തിയത്.
സിസിടിവി ക്യാമറ തകർക്കുന്നതിന്റെ ദൃശ്യം കാഴ്ചക്കാർ പകർത്തുന്നുണ്ടെന്ന് അറിഞ്ഞ പോലീസുകാർ പിൻവാങ്ങുന്നതും പുറത്ത് വന്ന വീഡിയോയിൽ വ്യക്തമാണ്.
സാരമായി പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പിന്നീട് മോനുരാജിനെ പോലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറി കല്ലുവിള സ്വദേശി അമൽദേവിനാണ് വെട്ടേറ്റത്.
ആദ്യം തങ്ങള്‍ക്ക് ചുറ്റുംകൂടിനിന്ന് അവര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടർന്ന് ചുംബിക്കാൻ ആവശ്യപ്പെട്ടു.
നസീര്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തലശേരിയില്‍ വച്ച് അദ്ദേഹത്തെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ്.