മുസ്‌ലിം ലീഗിനെതിരേ വീണ്ടും ആര്യാടന്‍
മുസ്‌ലിം ലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് രംഗത്ത്. ലീഗാണ് കേരളം ഭരിക്കുന്നത് എന്ന
മുസ്‌ലിം ലീഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് രംഗത്ത്. ലീഗാണ് കേരളം ഭരിക്കുന്നത് എന്ന
തൊഴില്‍സമരങ്ങള്‍ക്കു പേരുകേട്ടിരുന്ന കേരളം ഇന്നു തൊഴില്‍ സമരങ്ങള്‍ കുറഞ്ഞ സംസ്ഥാനമായി മാറിത്തുടങ്ങിയതായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇപ്പോഴുള്ളതു വൈറ്റ് കോളര്‍
ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചേ പടിച്ചുനില്‍ക്കാനാകൂവെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. തിരുവനന്തപുരത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിമാരുടെ യോഗത്തിന് ശേഷം
മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ കൂടുതലായി രൂപീകരിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കുമെന്നും കാറുകളിലെ സണ്‍ഗ്ലാസ് സ്റ്റിക്കറുകള്‍ മാറ്റാത്തവര്‍ക്കെതിരെ
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. നെയ്യാറ്റിന്‍കരയില്‍ വോട്ട് കുറഞ്ഞത് എല്‍ഡിഎഫിനാണ്. 10 വോട്ട് പോയാല്‍
യുഡിഎഫിനെ ശക്തിപ്പെടുത്താൻ ഒരുപാട് ത്യാഗം സഹിച്ചുവെന്ന കെ.പി.എ.മജീദിന്റെ പ്രസ്താവനയ്ക്ക് ആര്യാടൻ മുഹമ്മദിന്റെ മറുപടി.അപമാനം സഹിച്ച് അധികകാലം യുഡിഎഫിൽ തുടരുമെന്ന് കരുതണ്ടെന്ന
കോൺഗ്രസ്സിന്റെ രാജ്യസഭ സീറ്റ് ആരുടെയും ഔദാര്യമല്ലെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്.കൂടാതെ കോൺഗ്രസ് പതാക ആരുടെ മുന്നിലും അടിയറ വെക്കുകയില്ലെന്നും അദേഹം
കേന്ദ്രത്തിൽ നിന്നും അധിക വൈദ്യുതി ലഭിക്കുമെങ്കിലും കേരളത്തിൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ് അറിയിച്ചു.വൈദ്യുതക്ഷാമം ഉണ്ടായതിനെ തുടർന്നാണ്
അഞ്ചാം മന്ത്രി പ്രശ്നം കോൺഗ്രസ്സിൽ ഇനിയും പുകഞ്ഞു തീർന്നിട്ടില്ല.ഈ പ്രശ്നത്തിനം കാരണം മന്ത്രി ആര്യാടൻ മുഹമ്മദ് രാജിക്കൊരുങ്ങിയെന്നതാണ് പുതിയ വിവരം.മുസ്ലീം
മന്ത്രിസഭാ വികസനത്തിനുശേഷം നടന്ന ആദ്യമന്ത്രിസഭാ യോഗത്തില്‍ നിന്ന് ആര്യാടന്‍ മുഹമ്മദ് വിട്ടു നിന്നു. ഇന്നത്തെ മന്ത്രിസഭായോഗം വെറും ചടങ്ങ് മാത്രമാണെന്ന്