‘ആ കക്കൂസ് മുറിയില്‍ കയറുമ്പൊ അപമാനംകൊണ്ട് മേലാകെ വിറച്ചു. ചോര പറ്റിയ ഷോളില്‍ പാഡും അടിവസ്ത്രവും പൊതിഞ്ഞെടുത്ത് പുറത്തിറങ്ങി’; കല്ലട ബസില്‍ നാല് വർഷംമുൻപ് ഉണ്ടായ ദുരനുഭവം വിശദീകരിച്ച് ഗവേഷക വിദ്യാര്‍ത്ഥിനി അരുന്ധതി ബി
നിവൃത്തിയില്ലാതെ തൊട്ടുമുന്‍പിലെ സീറ്റിലിരുന്ന ചെറുപ്പക്കാരനോട് കാര്യം പറഞ്ഞപ്പോള്‍ അയാളോടി ഡ്രൈവറുടെ അടുത്ത് പോയി.