ഹസാരെ ഉപവാസം തൂടങ്ങി
മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം അണ്ണ ഹസാരെ വീണ്ടും നിരാഹാര സമരം തുടങ്ങി.ശക്തമായ ലോക്പാൽ ബിൽ എന്ന ആവശ്യമുന്നയിച്ചാണ് ഡൽഹിയിലെ
മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം അണ്ണ ഹസാരെ വീണ്ടും നിരാഹാര സമരം തുടങ്ങി.ശക്തമായ ലോക്പാൽ ബിൽ എന്ന ആവശ്യമുന്നയിച്ചാണ് ഡൽഹിയിലെ
ഇന്നലെ ആറാംഘട്ട വോട്ടെടുപ്പു നടന്ന യു.പിയില്‍ വോട്ട് രേഖപ്പെടുത്താതെ ഗോവയില്‍ ലോക്‌പാല്‍ ബില്‍ വിരുദ്ധര്‍ക്കെതിരേ പ്രചാരണത്തിനു പോകാന്‍ ശ്രമിച്ച അണ്ണാ
ഗാന്ധിയനായി അറിയപ്പെടുന്ന അണ്ണാ ഹസാരെ അഴ്ഇമതി തടയാൻ പുതിയ പരിഹാര മാർഗ്ഗം നിർദ്ദേശിച്ചു.സഹികെട്ടാൽ മുന്നിലുള്ളത് ആരാണെന്നൊന്നും നോക്കേണ്ട.കരണത്തൊന്ന് പൊട്ടിച്ചാൽ മതി.അതോടെ
കഴിഞ്ഞ 40 വർഷത്തോളമായി 8 തവണ പാർലമെന്റ് ചർച്ച ചെയ്തെങ്ങിലും ഫലപ്രാപ്തിലെത്താത്ത ഒരു ബില്ലിനായി സ്വന്തം ഭേദഗതികൾ അല്ലെങ്ങിൽ ഒരു
ജന ലോക്പാൽ സമരത്തിനു പിന്നാലെ ഹസാരെ ക്യാമ്പിൽ തന്നെ അസ്വസ്തതകൾ സൃഷ്ടിച്ചുകൊണ്ട് ടീം ഹസാരെ ടീമിലെ അന്തശ്ചിദ്രങ്ങൾ പുറത്തുവന്നു,നിരാഹാര സമരം
ന്യൂഡല്‍ഹി: അണ്ണാ ഹസാരെയുടെ ജനലോക്പാൽ ബില്ലിൽ നിരവധി ന്യൂനതകൾ ഉണ്ടെന്നും അത് അതേപടി പാസ്സാക്കരുതെന്നും ബി ജെ പി നേതാവ്
ദില്ലി:നിരാഹാരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി മന്മോഹൻ സിങ്ങ് അന്നാ ഹസാരയോട് അഭ്യർഥിച്ചു,ഹസാരെക്കെഴുതിയ കത്തിലൂടെയാണു പ്രധാനമന്ത്രി അന്നാ ഹസാരെയോട് നിരാഹാരം അവസാനിപ്പിക്കണമെന്ന അഭ്യർഥന
അണ്ണാ ഹസാരയുടെ ജനലോക്പാലിനു പിന്തുണയുമായി മോഡൽ സലീന വാലി ഖാനും രംഗത്ത്,ബില്ല് പാസ്സാക്കിയില്ലെങ്കിൽ മരണം വരെ നിരാഹാരമനുഷ്ടിക്കും എന്നാണു ഹസാരയുടെ
അന്നാ ഹസാരെയുടെ സമരത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുമായി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ അരുന്ധതി റോയി രംഗത്തെത്തി. ഹസാരെ മഹരാഷ്ട്രയില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ക്കും
ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ഉപവാസം നടത്താനൊരുങ്ങിയ അന്ന ഹസാരെയെ അറസ്റ്റ് ചെയ്തത് സമാധാനം നിലനിര്‍ത്തുകയെന്ന സര്‍ക്കാരിന്റെ ബാധ്യത നിറവേറ്റാനാണന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍