സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിങ്കളാഴ്ച രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 2.8 മീറ്റര്‍
തിങ്കളാഴ്ച രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 2.8 മീറ്റര്‍
വെട്ടുക്കിളി ആക്രമണം ഉണ്ടായതിനെ തുടർന്ന് ഡല്‍ഹിയില്‍ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു.
ഇരു ഡാമുകളുടെയും ഓരോ ഷട്ടർ 10 സെന്റി മീറ്റര്‍ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും.
ഉച്ചക്ക് ശേഷം 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍
ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണം.
അതേസമയം അവശ്യസർവീസ് ആയി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് ഇളവ് അനുവദിക്കും.
ജില്ലകളില്‍ പ്രത്യേക കൊവിഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍കൂടി അസുഖ മോചിതനായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 17 ആയി.
രാജ്യത്താകെ 385 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. അവരിൽ 131 പേര്‍ രോഗമുക്തരായി.
ആരോഗ്യ പ്രവർത്തകർവീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുള്ളവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.