എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ
എഐസിസി ആസ്ഥാനത്തേക്ക് പാർട്ടി പ്രവർത്തകർ ഉൾപ്പടെ ആർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
എഐസിസി ആസ്ഥാനത്തേക്ക് പാർട്ടി പ്രവർത്തകർ ഉൾപ്പടെ ആർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു നേതാവ് തന്നെ പല സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിയോജിപ്പുണ്ട്.
ഈ നിലയില്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും.
വിഷയങ്ങൾ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്ന് സുധീരന്
കോൺഗ്രസിൽ പ്രവർത്തിക്കാൻ സ്ഥാനം വേണ്ട. അങ്ങനെ പ്രവർത്തിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.
ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്നും ഒരു വിഭാഗം നേതാക്കള്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
പാര്‍ലമെന്റിലേക്ക് പാര്‍ട്ടി തീരുമാനിച്ച് അയച്ചതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോ എന്ന വിഷയവും മുരളി ഹൈക്കമാൻഡിന് വിടുകയാണ്.
രഹസ്യ യോഗം ഹൈക്കമാൻഡ് ഗൗരവമായാണ് കാണുന്നത്.
രാജ്യസഭയില്‍ കോണ്‍ഗ്രസിലെ നേതാവും ഉപനേതാവുമാണ് ഗുലാംനബി ആസാദും ആനന്ദ് ശര്‍മയും. എന്നാല്‍ ഇവരെ ഒതുക്കിക്കൊണ്ടാണ് പുതിയ പാര്‍ട്ടി കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്.
സ്വന്തം മകനാല്‍ തന്നെ നടന്ന വീടാക്രമണ സംഭവത്തെത്തുടർന്ന് വിവാദത്തിലായ ലീനയെ സെക്രട്ടറിമാരുടെ പട്ടികയിൽ നിന്നും ഒഴിവാക്കി.