പാര്‍വ്വതിപുത്തനാറും വര്‍ക്കല തുരപ്പും ചരിത്രം സംസാരിക്കുന്നു
തിരുവിതാംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായ അനന്തപുരിയില്‍ നിന്നും കൊച്ചി രാജ്യത്തിലേക്ക് യാത്രചെയ്യുവാന്‍ നാലും അഞ്ചും ദിവസം എടുത്തിരുന്ന ഒരു കാലം. കുതിരകളെയും
തിരുവിതാംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായ അനന്തപുരിയില്‍ നിന്നും കൊച്ചി രാജ്യത്തിലേക്ക് യാത്രചെയ്യുവാന്‍ നാലും അഞ്ചും ദിവസം എടുത്തിരുന്ന ഒരു കാലം. കുതിരകളെയും
നാലുമണിക്കാറ്റിനെ അറിയുമോ? കോട്ടയം ജില്ലയിലെ മണര്‍കാട് ഏറ്റുമാനൂര്‍ ബൈപാസ്സ് റോഡില്‍ പാലമുറി പാലത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഉത്തരവാദിത്വ ടൂറിസത്തിന്റെ ഉത്തമോദാഹരണമായ
ഉദഗമണ്ഡലം അഥവാ ഊട്ടി. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നം. നീലഗിരിക്കുന്നുകളുടെ വന്യ ഭംഗിയുടെ അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്‌നാടിന് ഒന്നാംനിര
കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് എന്ന സ്ഥലത്തെ’നനവ്’ എന്ന വീട് നേരിട്ട് കാണുന്നവരുടെ കണ്ണില്‍ അത്ഭുതം വിരിയും. വെറും മണ്ണില്‍ തീര്‍ത്ത
തമിഴ്‌നാട് -കര്‍ണ്ണാടക അതിര്‍ത്തിയിലെ ഹൊഗനക്കലില്‍ കാവേരി നദിയിലൂടെയുള്ള സാഹസിക കുട്ടവഞ്ചിയാത്ര ഇനി കോന്നിയിലും. തണ്ണിത്തോട് പെരുവാലി കല്ലാറില്‍ ഇക്കോ ടൂറിസം
പി.എസ്. രതീഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാനില്‍ നിന്നും കുടിയേറി ഇന്ത്യയില്‍ താമസം തുടങ്ങിയ പാഴ്‌സികള്‍ അഥവാ സ്വരാഷ്ട്രിയന്‍ മതവിശ്വാസികള്‍ മറ്റു
ചില കാര്യങ്ങള്‍ അങ്ങനെയാണ്. പ്രതാപ കാലത്ത് തലയെടുപ്പോടുകൂടി തന്നെ നില്ക്കും. പക്ഷേ നശിച്ചു കഴിഞ്ഞാല്‍ പ്രത്യക്ഷത്തില്‍ യാതൊരു തെളിവും ബാക്കി
തിരുവനന്തപുരം- കൊട്ടാരക്കര സ്‌റ്റേറ്റ് ഹൈവേയില്‍ കൊല്ലം ജില്ലയുടെ അതിര്‍ത്തി പട്ടണമായ നിലമേല്‍ ഠൗണ്‍ കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുരിയോടെത്തും.
ശരത് സി.എസ് എന്ന പന്ത്രണ്ടു വയസ്സുകാരന്‍ വേനലവധിയായി കിട്ടിയ രണ്ടുമാസം തിരക്കിലായിരുന്നു. കൂട്ടുകാര്‍ വേനല്‍ ക്ലാസുകളും വിനോദങ്ങളും ടൂറുമൊക്കെയായി അവധി
ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ സഞ്ചാരികൾ എത്തുന്നത് ലോസ് വേഗാസ് സ്ട്രിപ്പിൽ.ലൗഹോംസ്വാപ്.കോം എന്ന വെബ്സൈറ്റ് നടത്തിയ പഠനത്തിലാണു ലോസ് വേഗാസ്