ഹില്‍സ്‌റ്റേഷനുകളില്‍ കൂനൂരിനേയും ഊട്ടിയേയുമൊക്കെ കവെച്ചുവെയ്ക്കും നമ്മുടെ കൊച്ചു കേരളത്തിലെ ഈ ഒരു പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍
വൈദ്യര് കട; കുട്ടനാടിന്റെ വശ്യസൗന്ദര്യം ആസ്വദിച്ച് മുഹമ്മയിലൂടെ പോയിട്ടുള്ളവര്‍ എത്തുന്നവര്‍ ഒരിക്കലും മറക്കാത്ത പേരാണ് വൈദ്യരുകടയെന്നുള്ളത്. മലയാളിയുടെ രുചിപ്പെരുമ തൊട്ടുണര്‍ത്തുന്ന
നമ്മുടെ ഭാരതം സുന്ദരമായ മലനിരകള്‍ക്ക് പേരുകേട്ട രാജ്യമാണ്. കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ തങ്ങളുടെ വേനല്‍ക്കാലം ചിലവഴിച്ചിരുന്നത് ഇന്ത്യയിലെ ചില മലയോരങ്ങളിലാണ്. ഇന്ത്യയിലെ
ആ സ്വപ്‌നയാത്ര അവസാനിച്ചിട്ട് ഇന്ന് അഞ്ചുവര്‍ഷം തികയുന്നു. കൊച്ചു കൊച്ചു ടൗണുകളേയും ഗ്രാമപ്രദേശങ്ങളേയും ബന്ധിപ്പിച്ച് കാടിനിടയില്‍കൂടി പ്രകൃതിയുടെ ദൃശ്യഭംഗിയാസ്വദിച്ച് മീറ്റര്‍ഗേജ്
രണ്ട് പ്രദേശങ്ങൾ യോജിപ്പിച്ച് സുഖകരമായ സഞ്ചാരമാർഗ്ഗങ്ങളായാണ് നാം പാലങ്ങളെ കാണുന്നത്. സുഖകരവും സുരക്ഷിതവുമാർന്നതിനൊപ്പം യത്രകൾ എളുപ്പമാക്കാനും പാലങ്ങൾ സഹായകമാകുന്നു. എന്നാൽ
കടല്‍ പോലെ വിജനതയിലേക്ക് നീണ്ട് കിടക്കുന്ന മരുഭൂമി യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. ഒരിറ്റ് ജലം പോലും ലഭിക്കാതെ,
പി.എസ്. രതീഷ് 1964 ഡിസിംബര്‍ 22 രാത്രി 11.30. ചെന്നൈയില്‍ നിന്നും മധുര രാമേശ്വരം വഴി ധനുഷ്‌കോടിയിലേക്കു പോകുന്ന ബോട്ട്‌മെയിന്‍
കണ്ണിന് വശീകരണസർത്ഥമായ ഒരു ദൃശ്യാനുഭവം തന്നെയാണ് അഗ്നിപർവ്വതങ്ങൾ. അതുപോലെതന്നെ ഭയപ്പെടുത്തുന്നതും. 2000 ഡിഗ്രിയോളം ചൂടുള്ള ലാവതുപ്പുന്ന പർവ്വതങ്ങൾ. അഗ്നിപർവ്വതസ്ഫോടനങ്ങൾ കാരണം
കേരളത്തിന്റെ നെല്ലറ, കരിമ്പനകളുടെ നാട് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന പശ്ചിമഘട്ടത്തിന്റെ ഭാഗമായ ജില്ലയാണ് പാലക്കാട്. പൊന്നണിഞ്ഞ വയലുകൾ, ഗാഭീര്യത്തോടെ
എത്ര വലിയ തടസ്സങ്ങളെയും മറികടന്ന് എവിടെയും എത്തിച്ചേരുക എന്നതാണ് ഏതൊരു യാത്രയുടെയും ആവേശമായ ഘടകം. എന്നാൽ നമുക്കങ്ങനെ എല്ലാ സ്ഥലത്തും