വരേലയുടെ ഗോളിൽ പോര്‍ച്ചുഗലിന് സമനില
ജയം ഉറപ്പിച്ച അമേരിക്കയെ പോര്‍ച്ചുഗലിന്റെ സില്‍വസ്റ്റര്‍ വരേല സമനിലയില്‍ തളച്ചു. ഇഞ്ച്വറി സമയത്താണ് പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടിയത്. ആദ്യം
ജയം ഉറപ്പിച്ച അമേരിക്കയെ പോര്‍ച്ചുഗലിന്റെ സില്‍വസ്റ്റര്‍ വരേല സമനിലയില്‍ തളച്ചു. ഇഞ്ച്വറി സമയത്താണ് പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടിയത്. ആദ്യം
ബ്രസീലിയ: ഗ്രൂപ്പ് സിയിൽ ഐവറി കോസ്റ്റിനെ തോല്പിച്ച് കൊളമ്പിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു(1-2). ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ ആവേശകരമായിരുന്നു കൊളമ്പിയയുടെ
സാവോ പോളോ: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സുവാറസിന്‍െറ ഇരട്ടഗോളിൽ ഉറുഗ്വേയ്ക്ക് മികച്ച വിജയം(2-1). റൂണിയുടെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. തോല്‍വിയോടെ ഇംഗ്ളണ്ടും
നാറ്റല്‍: ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ഗ്രീസിനെ ജപ്പാന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.
പോര്‍ട്ടെ അലിഗ്രെ: ഗ്രൂപ് ബിയിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ഹോളണ്ടിനോട് ആസ്ട്രേലിയ പൊരുതിത്തോറ്റു(3-2). മത്സരത്തിൻറെ 20-ാം ആര്യന്‍ റോബന്‍െറ മധ്യവരയില്‍നിന്ന് പിടിച്ചെടുത്ത
റിയോ ഡി ജനീറോ(മാരക്കാന): ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ചിലിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ്
മനൗസ്: ക്രൊയേഷ്യയോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റ കാമറൂണ്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ ബ്രസീലിനോട് തോറ്റ ക്രൊയേഷ്യക്ക്
ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ കരുത്തരായ റഷ്യയെ സമനിലയില്‍ തളച്ച് ദക്ഷിണകൊറിയ ലോകകപ്പിലെ പോരാട്ടം തുടങ്ങി. ഏഷ്യന്‍ ശൈലിയിൽ പന്തുതട്ടിയ
ബെലോ ഹോറിസോണ്ടെ: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് എച്ചില് കറുത്ത കുതിരകളായ ബെല്‍ജിയം പിന്നിട്ട് നിന്ന ശേഷം പൊരുതിക്കയറി അള്‍ജീരിയയെ 2-1
ഫോര്‍ട്ടലെസ: ഗ്രുപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ബ്രസീലിനെ മെക്സിക്കോ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മെക്സിക്കന്‍ ഗോളി ഗുല്ലര്‍മോ ഒച്ചാവോയാണ് ബ്രസീലീന്