‘സൗഹൃദ കൂടാരം’ സഹജീവി സ്‌നേഹത്തിന്റെ നല്ല പാഠവുമായി ഒരു പറ്റം യുവാക്കള്‍

സൗഹൃദ കൂടാരം എന്ന സോഷ്യല്‍ മീഡിയ ഗ്രുപ്പിലൂടെ ജീവിത യാത്രയില്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ സഹജീവി സ്‌നേഹത്തിന്റെ നല്ല പാഠവുമായി

ആഘോഷ തിമിർപ്പുകളിൽ മനുഷ്വത്വമില്ലാതാവുന്നുവോ.. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയുള്ള ഘോഷയാത്ര; ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഡോക്ടറെയും കുടുംബത്തെയും ക്ഷേത്രകമ്മിറ്റിക്കാര്‍ മര്‍ദ്ദിച്ചതായി പരാതി

കോട്ടയം: ചങ്ങനാശ്ശേരി ടൗണില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര മൂലം മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയതിനെതിരെ ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഡോക്ടറെയും ഭര്‍ത്താവിനെയും ഉത്സവക്കമ്മിറ്റിക്കാര്‍

തന്റെ അധ്വാനവും വരുമാനവും സ്‌നേഹത്തോടെ പങ്കുവച്ച് സുനില്‍ ടീച്ചര്‍ അശരണര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത് 70 വീടുകള്‍; ഒരു സംഘടനയുടെ പിന്‍ബലവുമില്‌ലാതെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന ടീച്ചര്‍ക്കു നല്‍കാം കൈയടി

തന്റെ പേരുപോലെ തന്നെ ജീവിതത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന വ്യക്തിയാണ് സുനില്‍ എന്ന കോളേജ് അധ്യാപിക. ഒറ്റയാള്‍പ്പാതയിലൂടെ സാമൂഹ്യസേവന രംഗത്ത് വേറിട്ട

പ്രകൃതിയിലേക്കൊരു മടക്കം; ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട മന്‍സൂഖ് പ്രജാപതിയുടെ പ്രകൃതി സൗഹൃദ ഉപകരണങ്ങള്‍: മണ്ണുകൊണ്ടു നിര്‍മ്മിച്ച കുക്കർ മുതല്‍ റെഫ്രിജറേറ്റവരെയുള്ള സാധനങ്ങള്‍ക്ക് ആവശ്യക്കാരേറേ

ശുദ്ധമായ മണ്‍ കൊണ്ട് നിര്‍മ്മിച്ച കുക്കര്‍, ഫ്രൈയിങ് പാന്‍, ഫ്രിഡജ്, ഫ്ളാസ്‌ക്. ഉപകരണങ്ങള്‍ അങ്ങനെ നീണ്ട് പോകുന്നു. 2001 ലെ

എന്തൊക്കെ പറഞ്ഞാലും ഉത്തരകൊറിയ അമേരിക്കയ്ക്ക് എന്നും ഒരു പേടിസ്വപ്‌നമാണ്; 1950ല്‍ ഭൂപടത്തില്‍ നിന്നുതന്നെ ആ രാജ്യത്തെ ഒഴിവാക്കാന്‍ വന്ന് 50,000 സ്വന്തം സൈനികരെ ബലിനല്‍കി പരാജിതരായി കപ്പല്‍കയറിയ ചരിത്രം അമേരിക്ക മറന്നുകാണുമോ?

അമേരിക്ക എന്ന ‘ലോക പൊലീസ്’ ലോകത്തിനു മുന്നില്‍ത്തന്നെ നാണം കെട്ട സംഭവമായിരുന്നു 1959 ലെ വിയറ്റ്‌നാം യുദ്ധം. വിയറ്റ്‌നാമിലുണ്ടായ ഭരണകൂട

വൈകിയെത്തിയതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ് കര്‍ണ്ണപടം തകര്‍ന്ന അസീസിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടിനുമുണ്ട് കണ്ണീരിന്റെ നനവുള്ള ചില പഴയ ഓര്‍മ്മകള്‍

പരിപാടി അവതരിപ്പിക്കാന്‍ വൈകിയെത്തിയതിന്റെ പേരില്‍ മിമിക്രി താരം അസീസ് നെടുമങ്ങാടിനെ സംഘാടകര്‍ തല്ലിച്ചതച്ചതച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്നു ചെവിയുടെ

ചെറിയൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും രണ്ട് എക്‌സ്‌ഹോസ്റ്റ് ഫാനും; വെറും ആയിരം രൂപയ്ക്കകത്തുള്ള മുടക്കില്‍ ആതിരയും റെനിറ്റോയും നിര്‍മ്മിച്ചത് ഒര്‍ജിനലിനെ വെല്ലുന്ന എസി യന്ത്രം

വേനല്‍ ആരംഭിച്ചതേയുള്ളൂ. എന്നാല്‍ കനത്ത ചൂടില്‍ വെന്തുരുകുകയാണ് നാടും നഗരവും. കേരളത്തിന്റെ നാട്ടിന്‍പുറങ്ങള്‍ പോലും ചൂട് കാരണം നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലായിരിക്കുകയാണ്.