രാജ് താക്കറെക്ക് പിന്നാലെയും എൻഫോർസ്മെന്റ്; രാഷ്ട്രീയ പക പോക്കലെന്ന് മഹാരാഷ്ട്ര നവ നിർമാൺ സേന
കേസില്‍ മുംബൈ എൻഫോർസ്മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിനായി ഹാജരാകും.
കേസില്‍ മുംബൈ എൻഫോർസ്മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിനായി ഹാജരാകും.
അവിടെ ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. നിലവിൽ തുഷാര്‍ അജ്മാന് ജയിലിലാണ്.
കേസില്‍ ശിക്ഷ മറ്റന്നാള്‍ വിധിക്കും. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിക്കുകയുണ്ടായി.
ബഷീറിന്റെ മൊബൈൽ കണ്ടെത്താൻ സാധിക്കാത്തത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇതിനായി പോലീസ് മഒബൈൽ സേവന ദാതാക്കളുടെ സഹായം തേടിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഈ മാസം 10നാണ് ഡൽഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്.
സംസ്ഥാനത്തെ ബാരാമുള്ള ജില്ലയിലെ ഗാനി ഹമാം മേഖലയിലാണ് സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്തത്.
തീപ്പിടിത്തത്തിന്റെ വ്യാപ്തി സംബന്ധിച്ചു ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
കേസ് പരിഗണിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.
അവിടെ ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്.
വാർത്താ സമ്മേളനത്തിൽ കേസിൽ താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു.