യെമനില്‍ നിന്ന് 552 ഇന്ത്യക്കാര്‍ കൂടി മടങ്ങിയെത്തി
യെമനില്‍ നിന്ന് 552 ഇന്ത്യക്കാര്‍ കൂടി തിങ്കളാഴ്ച അര്‍ധരാത്രി മടങ്ങിയെത്തി.ഇതോടെ 1200ഓളം മലയാളികള്‍ യെമനില്‍ നിന്ന് നാട്ടില്‍ എത്തിയിട്ടുണ്ട്.രണ്ട് വിമാനങ്ങളിലായാണ്
യെമനില്‍ നിന്ന് 552 ഇന്ത്യക്കാര്‍ കൂടി തിങ്കളാഴ്ച അര്‍ധരാത്രി മടങ്ങിയെത്തി.ഇതോടെ 1200ഓളം മലയാളികള്‍ യെമനില്‍ നിന്ന് നാട്ടില്‍ എത്തിയിട്ടുണ്ട്.രണ്ട് വിമാനങ്ങളിലായാണ്
ചീഫ് പ്രോസിക്യൂട്ടറെ ബന്ദിയാക്കിയ സംഭവത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച സോഷ്യൽ മീഡിയകളായ ട്വിറ്റർ, യൂ ട്യൂബ് തുടങ്ങിയ പ്രമുഖ സൈറ്റുകകൾ
ഈ വര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശന നടപടികള്‍ നേരത്തെയാക്കുമെന്നു മന്ത്രി പി.കെ. അബ്‌ദുറബ്ബ്. എസ്.എസ്.എല്‍.സി. ഫലം നേരത്തെ പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പാണു നടക്കുന്നത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഏഴിനും എട്ടിനും രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന്
വാളയാര്‍ ചെക്‌പോസ്റ്റില്‍ ലോറി ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.വാളയാര്‍ ചെക്ക് പോസ്റ്റിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക,
കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കാർബൺ വാതകം ഏറ്റവും കുറച്ച്
നടുറോഡില്‍ കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാരനെ തല്ലിക്കൊന്നു. ഡല്‍ഹിയില്‍ ദര്യാഗഞ്ജിലെ തുര്‍ക്ക്മാന്‍ ഗേറ്റിലായിരുന്നു സംഭവം. അക്രമം നടത്തിയ കാര്‍യാത്രക്കാര്‍ക്കുവേണ്ടി പോലീസ്
സരിതയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തില്‍ തന്റെ പേര് വന്നതില്‍ പൊലീസ് അന്വേഷണം വേണമെന്ന് ജോസ് കെ മാണി എം പി
യെമനില്‍ ആശുപത്രിക്ക് മുമ്പില്‍ മലയാളി നേഴ്‌സുമാരുടെ പ്രതിഷേധം. 150ഓളം നേഴ്‌സുമാര്‍ ആണ് യെമന്റെ തലസ്‌ഥാനമായ സനയില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ് യൂണിവേഴ്‌സിറ്റി
പി.സി.ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യത്തിൽ നാളെ തീരുമാനം എന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ആഭ്യന്തരമന്ത്രിയ്‌ക്ക് മുന്‍കൂട്ടി നിശ്‌ചയിച്ച പരിപാടിയില്‍