കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ആത്മവിശ്വാസമുള്ളതുമായ ഒരു ഇന്ത്യയ്ക്കുള്ള രൂപരേഖയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ തള്ളിക്കളഞ്ഞതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം ആഹ്വാനം
ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ തുടക്കത്തിൽ തന്നെ കേരളത്തിനായി പ്രധാന പ്രഖ്യാപനം നടന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒഴികെ ബജറ്റിൽ അവഗണിച്ചതിനെതിരെ ‘കേന്ദ്ര ബജറ്റ് – യുവജനങ്ങളോട് വെല്ലുവിളി കേരളത്തോട് അവഗണന’ എന്ന മുദ്രാവാക്യവുമായി
കഴിഞ്ഞ ദശകത്തിൽ ആളുകൾക്ക് അവരുടെ വരുമാനത്തിൽ യഥാർത്ഥ വളർച്ചയുണ്ടായിട്ടില്ലെന്നും, 2015 മുതൽ വരുമാന നിലവാരം 50 ശതമാന
പാവങ്ങളോട് ഒട്ടും അനുതാപമില്ലാത്ത ബജറ്റ് കോർപ്പറേറ്റുകളോട് അമിത വിധേയത്വമാണ് പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല
ഈ ബഡ്ജറ്റിനും അൽപ്പായുസേയുള്ളൂ. കേന്ദ്ര മന്ത്രി നടത്തിയ വാചക കസർത്ത് യാഥാർത്ഥ്യമാവണമെങ്കിൽ കൂടുതൽ വിയർപ്പ് ഒഴുക്കേണ്ടി വരും
എയിംസ് പോലെ കേരളം പ്രത്യേകം ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചില്ല. എയിംസ് കേരളത്തിന് കിട്ടാന്‍ ഏറ്റവും അര്‍ഹതയുള്ള പദ്ധതിയാണെന്നും