അന്താരാഷ്‌ട്ര ചലച്ചിത്രമേള; സമാപനച്ചടങ്ങില്‍ രഞ്ജിത്തിന്റെ പ്രസംഗത്തിനിടെ കൂവൽ
അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറും ജനറൽ സെക്രട്ടറിയെ വേദിയിലേക്ക് ക്ഷണിച്ച് നന്ദി പറഞ്ഞു. അതിനിടെ കേരള ചലച്ചിത്ര അക്കാദമി ജനറൽ
അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറും ജനറൽ സെക്രട്ടറിയെ വേദിയിലേക്ക് ക്ഷണിച്ച് നന്ദി പറഞ്ഞു. അതിനിടെ കേരള ചലച്ചിത്ര അക്കാദമി ജനറൽ
ഇനി അടുത്ത സംസ്ഥാന അവാർഡിൽ ചിലപ്പോൾ ആ സിനിമയ്ക്ക് അവാർഡുകളും കിട്ടും. അപ്പോൾ തിയേറ്ററിൽ ആൾ വരികയും അവാർഡുകൾ കിട്ടുകയും
സംസ്ഥാന പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഇടപെട്ടു എന്നതിന് ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച രേഖകളില്‍ കൃത്യമായ തെളിവുകളില്ല.
ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ജനാധിപത്യ ബോധവും കലാപരമായ മികവുമാണ് വേണ്ടത്. അല്ലാതെ അവിടെ മാടമ്പിത്തരം നടപ്പിലാക്കാനാണ് ശ്രമമെങ്കിൽ എഐവൈഎഫ്
നേമം പുഷ്പരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിച്ചത്. ഇത്തരത്തിൽ ജൂറിയെ സ്വാധീനിച്ചെങ്കില്‍ തെറ്റാണ്. ആ തെറ്റിനെ
സംഘടനയുടെ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനാണ് രഞ്ജിത്തിനെതിരെ പ്രതികരിച്ചത്. മാടമ്പി ശൈലിയാണ് രഞ്ജിത്തിന്റെ ഭാഗത്തു
മയക്കുമരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത്
മാത്രമല്ല, കാണികളോട് കൂകി തെളിയണം എന്ന് ആവശ്യപ്പെടാനും രഞ്ജിത്ത് മറന്നില്ല. അതേസമയം, ഒരാഴ്ച നീണ്ട ഫെസ്റ്റിവലിന് ഇന്ന് സമാപനമായി