ഹരിയാന തെരഞ്ഞെടുപ്പിൽ വോട്ട് ചോർത്തൽ നടന്നതായി ആരോപിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്ന്
ചേലക്കര ഉപതിരഞ്ഞെടുപ്പ് നിശബ്ദപ്രചാരണം നടക്കുന്നതിനിടെ പി.വി.അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. പോലീസ് വിലക്ക് ലംഘിച്ചാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്. അന്‍വറിന് എതിരെ
മുംബൈ നോര്‍ത്ത് വെസ്റ്റില്‍നിന്നുള്ള ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ പക്ഷം) എംപി രവീന്ദ്ര വയ്ക്കർക്കെതിരേയാണ് ആരോപണം ഉയർന്നത്. 48 വോട്ടു
മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ പൊലീസിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും കർശന നിരീക്ഷണത്തിലായിരിക്കും.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാൽ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ്
ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമായിരുന്നു. ബിജെപി
ഡിഎംകെ ക്ഷേത്രങ്ങൾ തകർക്കുന്നവരും ഹിന്ദുമതത്തെ നശിപ്പിക്കുന്നവരും എന്ന പരാമർശത്തിനെതിരെയാണ് ഡിഎംകെയുടെ പരാതി. മതവികാരം
മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ച ശേഷം ആരെയും നിയമിച്ചിരുന്നില്ല.
രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രതിനിധികളും അപകീർത്തികരമായ അല്ലെങ്കിൽ സ്റ്റീരിയോടൈപ്പുകളും മുൻവിധികളും ശാശ്വതമാക്കുന്ന വൈകല്യങ്ങളുമായി
അതേസമയം ഇന്ന് പുതിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലിനായി മ്യുസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.