ഇനിയൊരു യു-ടേൺ ഇല്ല; ഐപിഎൽ 2023 ഫൈനലിന് ശേഷം അമ്പാട്ടി റായിഡു വിരമിക്കും
ഐപിഎൽ 2010ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് റായിഡുവിന്റെ ഐപിഎൽ അരങ്ങേറ്റം. രാജസ്ഥാൻ റോയൽസിനെതിരെ 33 പന്തിൽ 55 റൺസ് നേടിയ
ഐപിഎൽ 2010ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് റായിഡുവിന്റെ ഐപിഎൽ അരങ്ങേറ്റം. രാജസ്ഥാൻ റോയൽസിനെതിരെ 33 പന്തിൽ 55 റൺസ് നേടിയ
ആറ് മാസത്തെ മാനസികാരോഗ്യ വിശ്രമത്തിന് ശേഷം ജനുവരിയിലാണ് ലാനിംഗ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്ഓൾറൗണ്ടർ തഹ്ലിയ മഗ്രാത്ത്
നിലവിൽ ലോക ചാംപ്യന്‍ ആന്ഡേഴ്സണ് പീറ്റേഴ്സിനെ പിന്തള്ളിയാണ് നീരജ് ഒന്നാമെത്തിയത്. ഈ വർഷത്തെ സീസണിൽ നടത്തിയ മികച്ച
വെറും 58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡൽഹിയുടെ ടോപ് സ്കോറര്‍. ചെന്നൈക്ക് വേണ്ടി ദീപക് ചാഹര്‍ മൂന്ന്
ഐസിസി സംഘടിപ്പിച്ച പരിപാടിയിൽ പോണ്ടിംഗ് ഇന്ത്യയും ഓസ്ട്രേലിയയും മത്സരിക്കുന്ന ട്രോഫിയായ ടെസ്റ്റ് മേസ് അനാച്ഛാദനം ചെയ്തു,
2005ൽ അരങ്ങേറ്റത്തിൽ തന്നെ തന്റെ റെക്കോർഡ് 14 കിരീടങ്ങളിൽ ആദ്യത്തേത് നേടിയതിന് ശേഷം ഇതാദ്യമായാണ് നദാലിന് ഫ്രഞ്ച് ഓപ്പൺ നഷ്ടമാകുന്നത്.
സമരത്തെ ഞങ്ങൾ അന്താരാഷ്ട്ര പ്രതിഷേധമാക്കി മറ്റും. മറ്റുള്ള രാജ്യങ്ങളിലെ ഒളിമ്പ്യൻമാരെയും ഒളിമ്പിക് മെഡൽ ജേതാക്കളെയും ഞങ്ങൾ സമീപിക്കും
ഇത്തവണ ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്സ്വാളിനെയും ജിതേഷ് ശര്‍മയെയും തിലക് വര്‍മയെയും പോലുള്ള കളിക്കാര്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് പ്രമോഷന്
കൗതുകമെന്ന് പറയട്ടെ ഈ പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ രാജസ്ഥാന് തന്നെയാണ്. 2009 ല്‍ ബാഗ്ലൂരിനെതിരെ വെറും 58 റണ്‍സിന്
ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിലാണ് പൊലീസ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചത്. ബ്രിജ് ഭൂഷണൊപ്പം ഗുസ്തി ഫെഡറേഷൻ അസിസ്റ്റൻ