ഹൂതികള്‍ക്ക് തിരിച്ചടിയായി യെമനിൽ വ്യോമാക്രമണം നടത്തി സൗദി അറേബ്യ
കഴിഞ്ഞ ദിവസം ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ സൗദിയിലെ അരാംകോ എണ്ണ സംഭരണികള്‍ക്കു തീ പിടിച്ചിരുന്നു
കഴിഞ്ഞ ദിവസം ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ സൗദിയിലെ അരാംകോ എണ്ണ സംഭരണികള്‍ക്കു തീ പിടിച്ചിരുന്നു
യെമനിൽ ഏറ്റവും കൂടുതല്‍ ജനവാസമുള്ള സനായുടെ മധ്യഭാഗത്താണ് ആക്രമണമുണ്ടായതെന്നും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകം ഒന്നാടങ്കം പ്രശംസിച്ച യെമന്‍ രക്ഷാ ദൗത്യത്തിന് ശേഷം ഇന്ത്യന്‍ കപ്പലുകള്‍ കൊച്ചിയില്‍ തിരിച്ചെത്തി. കൊച്ചി-ലക്ഷദ്വീപ് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന
യെമനില്‍ കുടുങ്ങിയവരെ തിരികെ നാട്ടിലെത്തിക്കാന്‍ അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മിനി, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി 26 രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ സഹായം തേടി.
സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്നും രക്ഷപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെത്തിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള 168 പേര്‍ ഇന്നു പുലര്‍ച്ചെ 1.45ന്
14 യമന്‍ സൈനികരെ അല്‍-ഖൈ്വദ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികരെയാണ് തീവ്രവാദികള്‍ വധിച്ചത്. ഇവരെ
യമനില്‍ സുരക്ഷസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ യമനിലെ അല്‍-ഖ്വയ്ദ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരിലൊരാളായ അല്‍-ഖ്വയ്ദ നേതാവ് ഈജിപ്ഷ്യന്‍ സ്വദേശി അബു അബ്ദുല്‍
യമന്‍ തീരത്ത് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 42 പേര്‍ മരിച്ചു. തെക്കന്‍ ഷാബാ പ്രവശ്യയില്‍ ബീര്‍ അലി
യെമനില്‍ ചരക്കുകപ്പല്‍ മുങ്ങി 12 ഇന്ത്യന്‍ നാവികരെ കാണാതായി. യുഎഇയില്‍നിന്നു യെമനിലെ അല്‍ മുകല്ലയിലേക്കു കാര്‍ ടയറുകളും സ്‌പെയര്‍പാര്‍ട്‌സും കൊണ്ടുപോകുകയായിരുന്ന
ഹുതിഷിയ വിമതരും ഹഷിദ് ഗോത്രവിഭാഗവും തമ്മില്‍ വടക്കന്‍ യമനിലെ ഒമ്രാന്‍ പ്രവിശ്യയിലുണ്ടായ സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുവിഭാഗത്തിലും