ടി.പി വധത്തിലെ കാര്യങ്ങൾ ഓരോന്നായി പുറത്ത് വരും:വി എസ്
ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നിലെ കാര്യങ്ങൾ ഓരോന്നായി പുറത്തു വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ.രജീഷിനു പാർട്ടിയുമായുള്ള
ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നിലെ കാര്യങ്ങൾ ഓരോന്നായി പുറത്തു വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ.രജീഷിനു പാർട്ടിയുമായുള്ള
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. മണിയെപ്പോലൊരു എമ്പോക്കിക്ക് മറുപടി പറയേണ്ട
വിവാദമായ ഭൂമിദാനം സംബന്ധിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്റെ പിഎ സുരേഷ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വി. എസ് തന്നെയാണ് എല്‍ഡിഎഫിന്റെ നായകനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. വിഎസ് ആണ് എല്‍ഡിഎഫിന്റെ
വി.എസ്.അച്യുതാനന്ദന്‍ സിപിഎമ്മില്‍ നിന്നും പുറത്ത് പോകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ നിരാശരാകുമെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍. പ്രശ്‌നം പരിഹരിക്കാന്‍ സിപിഎമ്മിന് കഴിയും.
വി.എസ് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രനേതൃത്വത്തിനയച്ച കത്ത് അടുത്ത കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചചെയ്യും. അടുത്തമാസം ഒന്‍പത്, പത്ത് തീയതികളിലാണു
പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് താന്‍ കത്തയച്ചതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്ഥിരീകരിച്ചു. കായംകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം
റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് വി.എസിന്റെ ഔദ്യോഗിക വസതിയില്‍ രാവിലെ
നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടും നിലവിലെ അവസ്ഥയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് കൊണ്ട് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അയച്ച കത്തിനെക്കുറിച്ച് അറിയില്ലെന്ന്
നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ടും നിലവിലെ അവസ്ഥയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നറിയിച്ച് കൊണ്ട് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് അയച്ച കത്തിന് പൊതു