വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി വി വി രാജേഷിന് മൂന്നിടത്ത് വോട്ട്
വി വി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി.
വി വി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി.
ഇടത് മുന്നണി 44ശതമാനവും യുഡിഎഫ് 43ശതമാനവും നേടുമെന്നാണ് ഫലം പറയുന്നത്.
ഇതോടൊപ്പം തന്നെ, ഒരു കള്ളവാറ്റുകാരന്‍റേയും മാസപ്പടി ഡയറിയിൽ തന്‍റെ പേരില്ല എന്നും കുമ്മനം പറഞ്ഞു.
താൻ ഒരിക്കലും വട്ടിയൂര്‍ക്കാവില്‍ നിന്നും പിന്‍തിരിഞ്ഞു പോകില്ല. ഇനിയും മണ്ഡലത്തില്‍ സജീവമായി തന്നെ ഉണ്ടാകുമെന്നും കുമ്മനം
മഞ്ചേശ്വരത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയ രവീശ തന്ത്രി കുണ്ടാർ തന്നെയാകും സ്ഥാനാർത്ഥി.
ഇപ്പോൾ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ അദ്ദേഹത്തോട് സ്ഥാനം രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.