കേന്ദ്രം വന്ദേഭാരത് ട്രെയിൻ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്നും കേരളം പിന്മാറണം: കെ സുരേന്ദ്രൻ
രാജ്യത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിക്കുന്നതാണ് ബജറ്റ്. കാർഷിക മേഖലയ്ക്ക് വലിയ ഊന്നലാണ് ബജറ്റിൽ നൽകിയത്.
രാജ്യത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിക്കുന്നതാണ് ബജറ്റ്. കാർഷിക മേഖലയ്ക്ക് വലിയ ഊന്നലാണ് ബജറ്റിൽ നൽകിയത്.
പദ്ധതിയിലൂടെ കൂടുതൽ പേർ എത്തിയത് യുഎഇയിൽ നിന്നാണ് .
ജിദ്ദയിൽ നിന്നും പുറപ്പെട്ട് മുംബൈ വഴിയാണ് കോഴിക്കോട്ടേക്കുള്ള സർവീസുകൾ ഉണ്ടാവുക.
സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്തേക്കും മൂന്നിന് കോഴിക്കോട്ടേക്കും അഞ്ചിന് കൊച്ചിയിലേക്കും ഒമ്പതിന് കണ്ണൂരിലേക്കുമാണ് ബഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍
ഇതില്‍ കൊച്ചി, തിരുവനന്തപുരം റൂട്ടുകളില്‍ എയര്‍ ഇന്ത്യയും കണ്ണൂരിലേക്ക് ഇന്‍ഡിഗോയുമാണ് സര്‍വീസ് നടത്തുക.
യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് ഈ ചാര്‍ജ്ജ് വര്‍ദ്ധന നിലവില്‍ വന്നിരിക്കുന്നത്.
സൗദിയില്‍ ആകെ മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടെങ്കിലും ഇന്ത്യയ്ക്കായി വന്ദേഭാരത് മിഷനില്‍ അനുവദിക്കപ്പെട്ട വിമാനങ്ങള്‍ വളരെ കുറവാണ്.
മലയാളികളെ എത്തിക്കാൻ കേരളത്തിലേക്ക് പ്രത്യേക വിമാനം അനുവദിച്ച വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്ക് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ട്വീറ്റ്
അതേസമയം ഉയര്‍ന്ന തുക നല്‍കി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്.