ആഴ്ചയിൽ രണ്ടായിരം രൂപയുടെ മദ്യം: ഉത്രയുടെ 15 പവൻ സ്വർണ്ണം സൂരജ് വിറ്റത് മദ്യപിക്കാൻ
കേസിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ്, ലോക്കറിൽ നിന്നെടുത്ത സ്വർണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏൽപിക്കുകയായിരുന്നുവെന്നാവണ് പറയുന്നത്...
കേസിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ്, ലോക്കറിൽ നിന്നെടുത്ത സ്വർണം പിതൃസഹോദരിക്കു കൈമാറാനായി സൂരജ് പിതാവിനെ ഏൽപിക്കുകയായിരുന്നുവെന്നാവണ് പറയുന്നത്...
സൂരജിന്റെ വിനോദമായിട്ടുമാത്രമേ ഇതിനെ കണ്ടിട്ടുള്ളൂവെന്നാണ് അവരുടെ മൊഴി...
ആദ്യ തവണ തങ്ങളുടെ വീട്ടിൽ വച്ചു പാമ്പിന്റെ കടിയേറ്റപ്പോൾ അത് കടിപ്പിച്ചതാണെന്ന് അറിഞ്ഞില്ലെന്നും അവർ പറഞ്ഞു...
രിശോധനയുടെ ഭാഗമായി സൂരജിനെ കൊണ്ടുവരുമെന്ന് അറിഞ്ഞ് രാവിലെ മുതല്‍ ബാങ്കിനു മുന്‍പില്‍ ജനക്കൂട്ടമായിരുന്നു...
ക്രൂരമായാണ് അണലിയെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ചത്. വടി ഉപയോഗിച്ച് പാമ്പിനെ അടിച്ചു പ്രകോപിപ്പിച്ചാണ് കടിപ്പിച്ചത്. കടിയില്‍ ഉത്രയുടെ കാലില്‍
സ്വർണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം സുരേന്ദ്രൻ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചതായി
അതേസമയം സൂരജിനെ കേസിൽ പ്രതിയാക്കുമെന്ന് ഉറപ്പാക്കിയപ്പോൾ രക്ഷപെടുത്താനുള്ള ശ്രമം നടത്തിയെന്നും അതിന്റെ ഭാഗമായാണ് കൂട്ടുകാരെ അടക്കം ഫോൺ ചെയ്തതെന്നും സൂര്യ
ആരുടെയോ നിർദ്ദേശം ഫോണിലൂടെ സൂരജിന് ലഭിച്ചത് പ്രകാരമായിരുന്നു ആശുപത്രിയിലെ നാടകമെന്നാണ് ഉത്രയുടെ ബന്ധുക്കൾ വെളിപ്പെടുത്തുന്നത്...
കൊലയ്ക്കു ശേഷം സഹോദരിയുടെ ഫോണിൽ നിന്ന് വാട്സ് ആപ്പ് കാൾ വഴി കൂട്ടുകാരുമായി സംസാരിച്ച് അഭിഭാഷകനെ കാണാനുള്ള അവസരമടക്കം ഒരുക്കിയതായും
പാമ്പുകളെ വാങ്ങിയ കാര്യവും അപ്പോഴാണ് അറിയുന്നതെന്നും സുഹൃത്ത് പറഞ്ഞു...