മുസ്ലീംലീഗ് വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതെന്നും യു.ഡി.എഫിനെ ശക്തിപ്പെടുത്താന്‍ ഒരുപാട് താഗ്യം സഹിച്ച പാര്‍ട്ടിയുമാണ് മുസ്ലീംലീഗെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി
യുഡിഎഫ് പ്രതിസന്ധികൾ നേരിടുന്ന സമയത്ത് മന്ത്രി ഗണേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍. ഇത് മുന്നണിയുടെ കെട്ടുറപ്പിനെ
തർക്കങ്ങൾ ഉണ്ടാക്കുന്നതാണു കേരളത്തിലെ പുതിയ വ്യവസായമെന്നും കുറച്ചാളുകൾ ശ്രമിച്ചാൽ ലീഗിന്റെ മതേതരത്വം തകരില്ലെന്നും കുഞ്ഞാലിക്കുട്ടി.എരിതീയിൽ എണ്ണയൊഴിച്ച് പ്രതികരിക്കാനാകില്ലെന്നും,എൻ എസ് എസ്സുമായുള്ള
എൻ.എസ്സ്.എസ്സ് നിർദ്ദേശം അംഗീകരിക്കുന്നതാണു ഗണേശിനു നല്ലതെന്ന് ആർ.ബാലകൃഷ്ണപിള്ള.ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇരിക്കുന്ന കസേരക്ക് മാറ്റമുണ്ടാകുമെന്നും പിള്ള മുന്നറിയിപ്പ് നൽകി.പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത്
ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനു എന്‍.എസ്.എസ്. ആസ്‌ഥാനം സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു.തിരുവഞ്ചൂര്‍ സന്ദര്‍ശനാനുമതി ചോദിച്ചെങ്കിലും കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു എന്‍എസ്എസ് ജനറല്‍
താന്‍ യു.ഡി.എഫിലേക്കു പോകുന്നെങ്കില്‍ അത് ആത്മഹത്യയ്ക്ക് തുല്യമാണെന്നുള്ള തന്റെ തീരുമാനം മാറ്റിയതായി രാജിവച്ച് നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍. സെല്‍വരാജ്. നെയ്യാറ്റിന്‍കരയില്‍
മുസ്ലീംലീഗിലെ മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം നല്‍കുവാന്‍ യു ഡി എഫിൽ ധാരണയായതായി സൂചന. മഞ്ഞളാംകുഴി അലിക്ക് നഗരവികസനവും അനൂപ് ജേക്കബിന്
പിറവത്തെ ഇളക്കിമറിച്ച് യുഡിഎഫിന്റെ ആഹ്ലാദ പ്രകടനം. മണ്ഡലം സാക്ഷ്യം വഹിച്ച ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവില്‍ അനൂപ് വ്യക്തമായ ഭൂരിപക്ഷം നേടിയ
പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിലേക്ക്. ഇടതുപക്ഷത്തിനു മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചോറ്റാനിക്കര, തിരുവാങ്കുളം പഞ്ചായത്തുകളില്‍ നേരിയ ലീഡ് മാത്രമാണ് സിപിഎം സ്ഥാനാര്‍ഥി
പിറവം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആരക്കുന്നത്ത് എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തതായി യുഡിഎഫ് പ്രവര്‍ത്തര്‍ ആരോപിച്ചു. വിദേശത്തുള്ള രണ്ടു വ്യക്തികളുടെയും അസുഖബാധിതനായ ഒരാളുടെയും വോട്ടാണ്