ടി.പി വധം:ടി.കെ. രജീഷ് അറസ്റ്റില്‍
ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ടി.കെ. രജീഷ് അറസ്റ്റിലായി.മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രജീഷിനെ കൊങ്കണ്‍മേഖലയിലെ
ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ടി.കെ. രജീഷ് അറസ്റ്റിലായി.മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രജീഷിനെ കൊങ്കണ്‍മേഖലയിലെ
കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച ശേഷം വി.എസ് ഒഞ്ചിയത്ത് നിന്നും മടങ്ങി.ടി.പി ചന്ദ്രശേഖരനെ സംസ്കരിച്ച സ്ഥലത്ത്
പാർട്ടി നേതൃത്വത്തിന്റെ എതിർപ്പുകൾ അവഗണിച്ച് വി.എസ് അച്യുതാനന്ദന്‍ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി.വൻ ജനക്കൂട്ടമാണു വി.എസിന്റെ വരവേൽക്കാനായി ടി.പിയുടെ വീട്ടിൽ എത്തിച്ചേർന്നിരിക്കുന്നത്
പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കി വീണ്ടും വി.എസ് രംഗത്തെത്തി.ടി.പി വധം അന്വേഷിക്കുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തുന്നത് പാര്‍ട്ടി നയമല്ലെന്നു വി.എസ് അച്യൂതാനന്ദന്‍ പറഞ്ഞു.എളമരം
സാഹിത്യകാരന്‍ സി.വി ബാലകൃഷ്‌ണന്റെ വീട്ട് മതിലിൽ സിപിഎമ്മിന്റെ പോസ്റ്റർ ഭീഷണി.ചുവപ്പുഗ്രാമത്തില്‍ മനസമാധാനത്തോടെ കഴിയുന്നത് മാര്‍ക്‌സിസ്റ്റുകാരുടെ ഔദാര്യംകൊണ്ടാണെന്ന് മറക്കരുതെന്നാണ് പോസ്റ്ററിലുള്ളത്.കൊല്ലപ്പെട്ട ആർ.എം.പി
കേരളത്തില്‍ ചില രക്തത്തിനുമാത്രമേ വിലയുള്ളൂവെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി. ശ്രീരാമന്‍ ആരോപിച്ചു. ‘ ഇടതുപക്ഷവേട്ടക്കെതിരെ യുവശക്തി ‘ എന്ന
ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരഞ്ഞിരുന്ന വായപ്പടച്ചി റഫീഖിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കൊലയാളി സംഘം ഉപയോഗിച്ച
ടിപി വധത്തിൽ സിപിഎമ്മിന്റെ പങ്ക് തെളിഞ്ഞു വന്ന സാഹചര്യത്തിൽ മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ തങ്കം അവധിയിൽ പ്രവേശിച്ചു.സിപിഎം
ആർ.എം.പി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലയ്ക്ക് ആദ്യ ഗൂഡാലോചന നടത്തിയ തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട്
കേരളത്തിൽ ആരും എപ്പോഴും കൊല്ലപ്പെടുമെന്നുള്ള അവസ്ഥയാണു ഉള്ളതെന്ന് സുരേഷ് ഗോപി.എല്ലാം കാര്യത്തിലും സാംസ്കാരിക നായകർ പ്രതികരിക്കേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.കൊലപാതക