നടന വിസ്മയം ഓർമ്മയായി

തിരുവനന്തപുരം:അഭിനയത്തിന്റെ പെരുന്തച്ചന്‍ മഹാനടന്‍ തിലകന്‍ അരങ്ങൊഴിഞ്ഞു. രണ്ടു മാസത്തോളമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്നലെ

തിലകന്‍ അനേകരുടെ നാവായിരുന്നു; മമ്മൂട്ടി

തിലകനിലൂടെ മറ്റ് പലരുടെയും നാവായിരുന്നു സംസാരിച്ചിരുന്നതെന്ന് മമ്മൂട്ടി. കോഴിക്കോട് ചലച്ചിത്ര പ്രവര്‍ത്തകര്‍ നടത്തിയ തലകന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിലകന് അവസരം നിഷേധിച്ചതില്‍ ഖേദിക്കുകയാണ് മലയാള സിനിമ ചെയ്യേണ്ടതെന്ന് രഞ്ജിത്ത്

തിലകന് അവസരം നിഷേധിച്ചതില്‍ ഖേദിക്കുകയാണ് മലയാള സിനിമ ചെയ്യേണ്ടതെന്ന് സംവിധായകന്‍ രഞ്ജിത്. തിലകന്റെ വേര്‍പാടില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു രഞ്ജിത്. മരണാനന്തരം

പെരുന്തച്ചന്‍ അരങ്ങൊഴിഞ്ഞു

അഭിനയത്തിന്റെ പെരുന്തച്ചന്‍ മഹാനടന്‍ തിലകന്‍ അരങ്ങൊഴിഞ്ഞു. രണ്ടു മാസത്തോളമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന്

നടന്‍ തിലകന്റെ ആരോഗ്യനില ഗുരതരമായി തുടരുന്നു

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. തിലകന്റെ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതായും

തിലകന്റെ നില അതീവ ഗുരുതരം

തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

തിലകന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വൃക്കകളുടെയും മസ്തിഷ്‌കത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലായതാണ്

നടൻ തിലകന്റെ നില അതീവ ഗുരുതരം

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ തിലകന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.തിലകന് വെന്റ്റിലേറ്റർ സഹായം നൽകിയിട്ടുണ്ട്.കഴിഞ്ഞ

പൃഥ്വിരാജിനെതിരെ തിലകൻ

പൃഥ്വിരാജിനെതിരായുള്ള ആക്രമങ്ങളെ ചെറുക്കാൻ ഇക്കാലമത്രയും തിലകനും ഉണ്ടായിരുന്നു.അവസാനം തിലകനും പൃഥ്വിയെ കൈയ്യൊഴിയുന്നു.പൃഥ്വിക്ക് തലക്കനം വെച്ച് തുടങ്ങിയതായി സംശയമുണ്ടെന്നാണു തിലകന്റെ വിമർശനം.പൃഥ്വിരാജിന്റെ

ഇന്ത്യന്‍ റുപ്പി; ജീവനില്ലാത്ത നായകന്റെ സ്വാധീനം

രഞ്ജിത്ത് എന്ന സിനിമാക്കാരന്‍ എന്നും ഒരു ദുരൂഹതയാണ്. പെട്ടന്ന് ആര്‍ക്കും പിടികിട്ടാത്ത ഒരു കഥാപാത്രം. നീലകണ്ഠന്‍ എന്ന നാമം പുരുഷത്വത്തിന്റെ