`വെെറസ് കയറാതിരിക്കാൻ നമുക്ക് ജാതിയിൽ കുറഞ്ഞവരുടെ മൂക്കുകൾ ചെത്തിക്കളഞ്ഞാലോ തമ്പ്രാനേ?´

വസ്ത്രം നോക്കി ജാതി എന്താണെന്നു ഊഹിച്ചിരുന്ന കാലത്തെ കുറിച്ചൊക്കെ അച്ഛനപ്പൂപ്പൻമാർ അഭിമാനത്തോടെ പറഞ്ഞത് അവരുടെ മടിയിൽ കിടന്ന് കേട്ട ഓർമ്മകൾ